Jump to ratings and reviews
Rate this book

റൂത്തിന്റെ ലോകം | Roothinte Lokam

Rate this book
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

232 pages, Paperback

Published March 1, 2020

73 people are currently reading
890 people want to read

About the author

Lajo Jose

10 books174 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
113 (19%)
4 stars
233 (39%)
3 stars
187 (31%)
2 stars
42 (7%)
1 star
10 (1%)
Displaying 1 - 30 of 77 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,653 followers
December 10, 2022
(Throwback review)
What is a Psychological thriller?
This is a very relevant question which we might ask ourselves after reading the latest "Psychological thrillers" which are the best sellers. If you happened to come across books like The Girl on the Train, The Woman in the Window, The Silent Patient you can see a common pattern.

It will have a totally messed up protagonist who is totally perplexed by their own creepy life and are exploited by others who knows their weakness.



It is true that "Psychological thrillers" deals with unstable emotional states of the characters, mixed with tension and suspense. Still, it is high time that the authors should take a different approach to this genre. But interestingly there are some other books in this genre like The Visitors from Catherine Burns which we can even consider as a thriller under the genre of literary fiction. This book written by Lajo Jose is dealing with a similar theme but somewhat is much better than some half-cooked "Psychological thrillers".

Summary
It deals with the protagonist Ruth, suffering from retrograde amnesia. She can't distinguish what is real and what is not.







She gets mixed with a Police investigation of missing girls. This investigation and the revealing of what happened to Ruth and the missing girls forms the crux of this story.

What I loved in this book
-Even if we can somewhat predict the ending of this novel, the authors great writing skills will keep us glued to this novel.
- We can see how well the author has evolved from his previous books
- Unlike most of the new "Psychological thrillers," we will genuinely feel empathetic towards the protagonist.
- Even though I can't tell that all the Psychological facts written in this book are pinpoint accurate, I can say the author had done enough research in the topic of amnesia to get most of the events correct.



What I didn’t like in this book
-The character development apart from the protagonist could have been better.


Rating
4/5
This is my favorite book from Lajo Jose. If you want a good psychological thriller which has got the Psychological part correct and is engaging at the same time, you can opt for this one. We can't say that this is a mind-bending work of fiction. But still, there is a chance that you might love this one if you love thrillers. I am happy with the way the author is evolving as a writer and is looking forward to his next book.
Profile Image for Ahtims.
1,673 reviews124 followers
February 12, 2020
Was a very convoluted, very gripping dark psychological thriller. Despite my lack of time I had to finish it at the earliest as Ruth was beckoning me every minute .
The story of a woman with retrograde amnesia who makes up things and who can't distinguish between real and made up memories , whereas many young women keep on getting reported missing from her vicinity . She gets entangled in a police investigation when she feels she has encountered the latest missing girl who is being shown on TV. Ashwini is her loving Girl Friday, without whom Ruth will find it difficult to survive. Her loving husband Ronald has more than a handful to manage , with Ruth's illness, his remote pig farm and his adulation towards his late grandfather.

Can't say that the medical facts are all hundred percent accurate , but it made for a thrilling read.
Profile Image for Pandit Trouble  Jr..
9 reviews43 followers
February 9, 2020
Psychological Thriller... Last 100 pages were quick read... it's highly engaging in last 100 pages... Mindblowing plot twist or to be honest plot twists...
Profile Image for Abhilash.
Author 5 books284 followers
Read
November 7, 2020
Highly predictable, but an interesting work considering how poor the genre in Malayalam is.
Profile Image for Karthika.
38 reviews9 followers
January 2, 2022
Kurach adhikam pratheekshayode aanu vaayikkan irunnath.Thudakkathile suspenseinte thumb enikk manasilaayirunnu .Athupole aavaruthe ennayirunnu vaayanayil udaneelam.Malayalathil itharam oru thriller aadyamayittanu vaayikkunath.Vaayanakkare kuzhapikkunathaya ezhuthu.. valare vegathilanu njan vayichu kazhinjath.

Mikachatha thiranjedupp
Profile Image for Manoj Unnikrishnan.
218 reviews21 followers
January 5, 2025

അമൽ നീരദിന്റെ ബോഗയ്ൻവില്ല (2024) കണ്ടപ്പോളാണ് ആ സിനിമ ലാജോ ജോസിന്റെ റൂത്തിന്റെ ലോകമാണെന്ന് മനസ്സിലായത്. ഞാൻ ഈ പുസ്തകത്തെപ്പറ്റി വായിച്ചിരുന്നെങ്കിലും, ഒരുപാട് പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി അബദ്ധം പറ്റിയ അവസ്ഥയിലായിരുന്നതുകൊണ്ടു മാത്രം വാങ്ങാതെ വെച്ചിരുന്നതാണ്. എന്തായാലും സിനിമ കണ്ട സ്ഥിതിയ്ക്ക് പുസ്തകം കൂടെ ഒന്ന് വായിക്കാമെന്നുവെച്ചു.

റൂത്തിന്റെ ഓരോ ദിവസവും തുടങ്ങുന്നത് ‘തായ്‌വേര്’ എന്ന് പേരിട്ടിരിക്കുന്ന അവളുടെ ഡയറിയിൽ നിന്നുമാണ്. അന്നേവരെ അവളെപ്പറ്റി അവൾക്കുതന്നെ അറിയേണ്ടതായിട്ടുള്ളതെല്ലാം കുറിച്ചുവെച്ചിട്ടുള്ള അവളുടെ ഡയറി. ആ ഡയറി പ്രകാരം 2006 ൽ നടന്നൊരു കാറപകടത്തിൽ തലയ്‌ക്കേറ്റ പരിക്കുമൂലം അതുവരെയുള്ള അവളുടെ ഭൂതകാലം മുഴുവൻ അവൾ മറന്നുപോയിരിക്കുന്നു. റെട്രോഗ്രേഡ് അംനീഷ്യ എന്നാണ് റൂത്തിന്റെ അസുഖത്തിന് പറയുന്നത്. സ്വബോധത്തിലിരിക്കെ, ഇടയ്ക്കിടെ ഓർമ്മകളുടെ ചെറിയ തുരുത്തുകളിലേയ്ക്കും മറവിയുടെ കയങ്ങളിലേയ്ക്കും മാറിമാറി ഊളിയിടുന്ന റൂത്ത്. ഭർത്താവ് റൊണാൾഡ്‌ തോമസ് എന്ന ഡോക്ടറും, അവരുടെ കുട്ടികളായ റയാനും എമ്മയും ചേർന്നതാണ് അവളുടെ ലോകം. വീട്ടിൽ സഹായത്തിനായി നിൽക്കുന്ന അശ്വിനി എന്ന പെൺകുട്ടിയും അവളുടെ അച്ഛൻ, ടാക്സി ഡ്രൈവർ ഭാസ്കരൻ ചേട്ടനും ആണ് റൂത്ത് കൂടുതലായി ഇടപഴകുന്ന മറ്റു രണ്ടു പേർ. ഒരുദിവസം ടിവിയിൽ ന്യൂസ് ചാനൽ കാണുന്ന സമയത്ത് കണ്ട ഛായാ ഹെഗ്‌ഡെ എന്ന പെൺകുട്ടിയുടെ തിരോധാനവാർത്ത സ്നേഹസമ്പന്നനായ ഭർത്താവും മക്കളുമടങ്ങുന്ന റൂത്തിന്റെ സ്വർഗ്ഗത്തെ അലോസരപ്പെടുത്തുവാൻ പോന്ന സംഭവപരമ്പരകളുടെ തുടക്കം മാത്രമായിരുന്നു. തുടർന്ന് മനസ്സിൽ ആകാംക്ഷ നിറയ്ക്കുന്ന, ഉദ്ദ്വേഗം നിറഞ്ഞ കഥയുമായി, റൂത്തിനോടൊപ്പമുള്ള യാത്രയാണ്. ഇതിൽക്കൂടുതലൊന്നും ഇവിടെ പറയുവാൻ സാധ്യമല്ല, പറഞ്ഞാൽ അത് സ്പോയിലർ ആവുമെന്നതിനാൽ.

മലയാളത്തിൽ ഒരുപക്ഷെ സൈക്കോളജിക്കൽ ത്രില്ലർ ക്രൈം ഫിക്ഷൻ ജോണറിൽ ഇത്തരത്തിലുള്ളൊരു നോവൽ വിരളമായിരിക്കും. പുസ്തകവും സിനിമയും തമ്മിൽ കഥയിൽ വലിയ വ്യത്യാസം ഇല്ലെങ്കിലും കഥാപാത്രങ്ങൾക്ക് വ്യത്യാസമുണ്ടെന്ന് കണ്ടു. എങ്കിലും വായന നല്ലതായിരുന്നു. ലാജോ ജോസ് എന്ന എഴുത്തുകാരനെ ആദ്യമായി അറിഞ്ഞ പുസ്തകം. ഇനിയും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാൻ തോന്നിച്ച റൂത്തിന്റെ ലോകം.

Profile Image for Hiran Venugopalan.
162 reviews90 followers
March 8, 2020
Very filmy, predictable, but still interesting crime thriller.

PS : I tried Storytel Audio book. This one was a disaster. Very slow reading, bad dilect, wrong pauses and over dramatic narration. :(
Profile Image for Rebecca.
330 reviews180 followers
February 27, 2020
So so dark! And so unputdownable. And such believable characters. I was in a very disturbed state of mind for two days after reading this one.. looking forward to the next one from this author.
Profile Image for Sanuj Najoom.
197 reviews32 followers
December 13, 2019
ഒരു കാറപകടത്തെ തുടർന്ന് തലയ്ക്കേറ്റ പരിക്ക്മൂലം റെട്രോഗ്രേഡ് അംനേഷ്യ (Short Term Memory Loss) ബാധിച്ച റൂത്തിനെയാണ് ലാജോ ഇതിലൂടെ അവതരിപ്പിക്കുന്നത്.
ഏത് നിമിഷവും എന്തും മറന്നുപോകാവുന്ന, ഏറിയാൽ ഒരാഴ്ചയിൽ കൂടുതൽ ഒന്നും തന്നെ മനസ്സിൽ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് റൂത്തിന്റേതു. ഓർമയുടെയും മറവിയുടെയും ഇടയിൽ അവളുടേതായ ഒരു ലോകം പല മാർഗ്ഗങ്ങ���ിലൂടെ കെട്ടിപ്പടുത്ത വെച്ചിരിക്കുകയാണ്. ആ ലോകം തന്നെയാണ് അവളുടെ നിലനിൽപ്പും.

കഥയിലുടനീളം നിഗൂഢതയുടെയും ഏകാന്തതയുടെയും ചുമലിലേറിയാണ് റൂത്ത് ഓരോ നിമിഷവും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
സ്വന്തം ജീവിതത്തിൽ അല്ലെങ്കിൽ ഓർമ്മകളിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് റൂത്ത് ഓരോ അധ്യായങ്ങളിലൂടെ മുന്നോട്ടു നീങ്ങുകയാണ്, അവളോടൊപ്പം നമ്മളും അന്വേഷിക്കുകയാണ്, ഓരോ അധ്യായത്തിലും രഹസ്യങ്ങളുടെ ചുരുളുകളഴിയുമ്പോൾ റൂത്തിൽ ഉണ്ടാകുന്ന അതേ വികാരം തന്നെയാണ് വായനക്കാരനും അനുഭവപ്പെടുക.
നോവലിൽ ചിതറിക്കിടക്കുന്ന രഹസ്യങ്ങളുടെയും സംശയങ്ങളുടെയും അർത്ഥം തേടി തന്നെയാണ് വായനക്കാരനും അതിവേഗം അവസാന പേജിലേക്ക് എത്താൻ ശ്രമിക്കുന്നത്.

കഴിഞ്ഞ രണ്ട് നോവലിൽ നിന്നും വളരെ വ്യത്യസ്തമായ തന്നെ ഇത് അവതരിപ്പിക്കാൻ ലാൽജോസിന് കഴിഞ്ഞു. എന്റെ അഭിപ്രായത്തിൽ വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ.
Profile Image for Neethu Raghavan.
Author 5 books56 followers
January 2, 2020
സമയം ഇപ്പോൾ പുലർച്ചെ 2:30. അത്രയേറെ പ്രേക്ഷകരെ പിടിച്ച് ഇരുത്തി location ലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞിട്ട് ഉണ്ട് ഈ നോവലിന്.
രുത്തും, റോണിയും, മീരയും, അശ്വിനിയും ഭാസ്കരൻ ചേട്ടനും മനസ്സിൽ പതിച്ചു.
പക്ഷെ എങ്കിലും റോണിയുടെ ഭാഗത്ത് എഴുത്തുകാരന് എന്തൊക്കെയോ മിസ്‌മാച്ച സംഭവിചതു പോലെ
Profile Image for Girish.
1,157 reviews262 followers
May 5, 2021
Roothinte Lokam - the standalone book by Lajo Joseph as a thriller is a well written one in terms of complexity.

Rooth Ronald suffers from retrograde amnesia and short term memory. Her world is filled with notes, voice recordings and some make-believe instances. She is dependent on her husband Ronald Thomas and her helper Ashwini to cope with day to day life. Ronald Thomas is the other narrator. The story gets going when women of certain age start disappering in the neighbourhood and Rooth is sure she has seen one of them.

The templatised unreliable narrator is executed very well. There is one event where she goes into mix tang and then forgets what she was about to do. This was telling and we develop empathy for Rooth.

Unfortunately, the clues which the author gave, gives away the mystery and the modus operandi too early. You just know where it is headed and it soon became story of how Rooth straddles through this confusion. The police have been shown to be a lot less effective - including Meera a psychologist who wants to work with Rooth.

A good book, but not the best by Lajo Jose.
Profile Image for Dhani.
14 reviews1 follower
October 3, 2024
വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്ന ഈ അടുത്ത കാലത്തു വായിച്ചതിൽ വെച്ചേറ്റവും ഇഷ്ടപ്പെട്ട ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന കൃതി. ഇനി കുറച്ചുനാൾ റൂത്തും അവളുടെ മനസികാധ്വാനവും വായനക്കാരന്റെ ഓർമകളിലുണ്ടാവും. അനാവശ്യമായതൊന്നും ഈ പുസ്തകത്തിലില്ല, എഴുത്തുകാരൻ കഥാപാത്രസൃഷ്ടിയിൽ നടത്തിയ അസാമാന്യമായ അച്ചടക്കം എടുത്തുപറയേണ്ടതുണ്ട്, അവസാനം വരെ ഒരു തുമ്പും തരാത്ത തരത്തിലെ കഥപറച്ചിൽ! ഇതൊരു ചലച്ചിത്രമാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ തോന്നിയ കൗതുകമാണ് പുസ്തകം വായനയിലേക്ക് നയിച്ചത് സിനിമയുടെ ടീസർ പോസ്റ്റരിൽ കണ്ട താരങ്ങളെ കഥാപാത്രങ്ങളാക്കിയാണ് മനസ്സിൽ റൂത്തിന്റെ ലോകം തെളിഞ്ഞത്. ഓർമ്മകൾ നഷ്ടപ്പെട്ട റൂത്തും അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത അവളുടെ ലോകവും,പോരാട്ടവുമാണ് നോവൽ, ഇതില്കൂടുതലെന്തു പറഞ്ഞാലും സ്പോയിലർ ആകും. ഹൈഡ്രാഞ്ചിയ എന്ന അസാമാന്യ നോവലിലുണ്ടായിരുന്ന കുറച്ചു വിരസമായ കാര്യങ്ങൾ ഇവിടെ എഴുത്തുകാരൻ ഒഴിവാക്കിയിട്ടുണ്ട് ഹൈഡ്രാഞ്ചിയയിൽ അവസാനം കൊണ്ടുപോയി കലമുടച്ച പോലെ ഇവിടെയും സംഭവിക്കുമെന്ന് കരുതിയിരുന്നു, പക്ഷേ വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൗശലതയോടെ കൃത്യമായി ഉണ്ടാക്കിയെടുത്ത ക്ലൈമാക്സ് കൊണ്ട് ലാജോ ജോസ് റൂത്തിന്റെ ലോകത്തിനെ ഒരു പെർഫെക്റ്റ് ത്രില്ലെർ കൃതിയാക്കി മാറ്റുന്നുണ്ട് .
Profile Image for Sai Swaroop.
8 reviews4 followers
June 8, 2022
Short Term Memory Lose ഉള്ള Rooth എന്ന ഒരു വിട്ടമ്മയുടെ കാഴ്ചകളികൂടെ പോവുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലെർ ആണ് റൂത്തിന്റെ ലോകം.

എന്താണ് സത്യം എന്താണ് കള്ളം എന്ന് നമ്മുക്ക് തന്നെ സംശയം ഉണ്ടാവുന്നുണ്ട്. ലാജോ ജോസിന്റെ വായിച്ചതിൽ ഏറ്റവും well written ആയിട്ടുള്ള ഒരു നോവൽ ആണിത്. അനാവശ്യമായിട്ടുള്ള ഒരു കാര്യവും ഇതിൽ ഇല്ല. അതുപോലെ തന്നെ റൂത്തിന്റെ ഒപ്പം ആണ് നമ്മളും സഞ്ചരിക്കുന്നത് അത് കൊണ്ട് തന്നെ അവർ മനസിലാകുന്ന കാര്യങ്ങൾ ആണ് നമ്മളും മനസ്സിലാകുന്നത്.

ട്വിസ്റ്റ്‌ പ്രതീക്ഷിച്ച ഒന്ന തന്നെയാണെകിലും അത് അവതരിപ്പിച്ച രീതി അടിപൊളി ആയിരുന്നു. അവസാനം ഒക്കെ നല്ല ടെൻഷൻ അടിച്ചതാണ് കണ്ടത്.

ഇതിന്റെ ഒപ്പം വായനക്കാർ എഴുതിയ രണ്ടു ക്ലൈമാക്സ്‌ ഉം ഉണ്ട്‌. രണ്ടും രണ്ടുതരത്തിൽ മികച്ചതായി തോന്നി. കൂടുതലും ഇഷ്ടപ്പെട്ടത് ആദ്യത്തെ തന്നെ ആണ്. കാരണം വീണ്ടും ഒരു തുടക്കം കൊടുക്കുന്നതിനോട് വലിയ താല്പര്യം ഇല്ല.

ത്രില്ലെർ വായിക്കാൻ ഇഷ്ടമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ബുക്ക്‌ തന്നെ ആണിത്.
Profile Image for Jason.
207 reviews9 followers
January 30, 2021
എന്റെ സുഹൃത്തിന്റെ ശുപാർശയായി ഈ പുസ്തകം വായിച്ചു. ഇഷ്ടപ്പെട്ടു. രചയിതാവ് എട്രുമാനൂരിൽ നിന്നുള്ളയാളാണ് എന്നത് ചില പക്ഷപാതങ്ങൾ സൃഷ്ടിച്ചു. ലജോ ജോസിന് അഭിനന്ദനങ്ങൾ. നിങ്ങൾ കൂടുതൽ പുസ്തകങ്ങൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
Profile Image for Liju John.
24 reviews3 followers
November 8, 2021
Genre : Crime / Investigation
Publishers : D C Books
No of Pages : 232

യഥാർത്ഥ ക്ലൈമാക്സും അതിനു ശേഷം വരുന്ന വായനക്കാർ എഴുതിയ രണ്ട് എക്സ്ടെൻഡഡ്‌ ക്ലൈമാക്സുകളും വായിച്ചതിനുശേഷം ഞാൻ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകമെടുത്ത് ഭദ്രമായി ബാഗിലേക്ക് വെച്ചു. ലാജോ ജോസിന്റെ തന്നെ പുസ്തകമായ റസ്റ്റ് ഇൻ പീസ് ഞാൻ വായിച്ചു തീർത്തത് മിനിഞ്ഞാന്നാണ്. ഇത്രവേഗം എങ്ങനെയാണ് അടുത്ത പുസ്തകത്തിന്റെ അവസാനത്തിലേക്ക് ഞാനെത്തിയതെന്ന ചോദ്യം എന്റെ മുന്പിലിങ്ങനെ അത്ഭുതമായി ഉയർന്നുവന്നു. ആഴ്ചകളും മാസങ്ങളും നീണ്ടുനിന്നിരുന്ന രണ്ട് പുസ്തകങ്ങൾക്കിടയിലെ ദൂരം വെറും നിമിഷങ്ങളായി മാറിയിരിക്കുന്നു. അതിന്റെ രഹസ്യം അന്വേഷിച്ചു പോയ എന്റെ മനസ്സ് റസ്റ്റ് ഇൻ പീസിന്റെ വായനക്ക് ശേഷം ഷെൽഫിലിരിക്കുന്ന റൂത്തിന്റെ ലോകത്തിലേക്ക് കണ്ണുപായിക്കുന്ന എന്നെതന്നെയാണ് കണ്ടെത്തിയത്. ദീർഘനാളുകൾക്ക് ശേഷം ഒരു ക്രൈംസ്റ്റോറി വായിച്ചതിന്റെ ആകാംഷയോ മറ്റോ, സ്കൂളിൽ പഠിക്കുന്ന സമയത്ത് കോട്ടയം പുഷ്പനാഥിന്റെ അപസർപ്പക കഥകൾക്കായി ലൈബ്രറി കയറിയിറങ്ങിയ ഒരു കൗമാരക്കാരന്റെ ഓർമ്മകൾ എന്നിൽ ഉണർത്തിയതാവാം അതിനുകാരണം, ആ എന്തോ ആർക്കറിയാം.! എന്തായാലും നീട്ടിവെക്കാൻ കഴിയാത്തൊരുതരം വീർപ്പുമുട്ടലാണ് എന്നെ റൂത്തിന്റെ ലോകത്തിലേക്ക് എത്തിച്ചതെന്ന് അപ്പോളെനിക്ക് മനസിലായി.

വായിച്ചുതീർത്തത്തിന്ശേഷം ഓഫീസിൽനിന്ന് വീട്ടിലേക്കുള്ള ഡ്രൈവിൽ, റൂത്തിനെക്കുറിച്ചും, അവളുടെ ചെറിയ ലോകത്തെക്കുറിച്ചുമുള്ള ചിന്തകളായിരുന്നു മനസ്സിൽ മ���ഴുവനും. കറുത്ത പെയിന്റ് അടിച്ച ഗെയ്റ്റും, മതിലിനുവെളിയിലേക്ക് ചാഞ്ഞുപൂത്തുനിൽകുന്ന ബൊഗൈൻവില്ല പൂക്കളും, തൊട്ടടുത്ത പാർക്കിലെ നിറം മങ്ങിത്തുടങ്ങിയ ബെഞ്ചും, ക്യാൻവാസിലെ മഞ്ഞയും ചുവപ്പും നിറമണിഞ്ഞ ചിത്രശലഭങ്ങളും, Ruths Dungeon ഉം, റയാന്റെയും എമ്മയുടെയും മുറികളുമൊക്കെ മനസ്സിന്റെ ഒരുകോണിൽനിന്ന് കൂടുതൽ കൂടുതൽ തെളിഞ്ഞ ചിത്രങ്ങളായി ഉയർന്നുവന്നുകൊണ്ടേ ഇരുന്നു. എത്ര രസകരമായാണ് എഴുത്തുകാരൻ റൂത്തിനെയും അവളുടെ ലോകത്തെയും പണിതുയർത്തിയിരിക്കുന്നത്? ഞാൻ ആശ്ചര്യപ്പെട്ടു.

അവളുടെ ആ കൊച്ചു ലോകത്തെ പറ്റിയുള്ള വർണനകൾക്ക് ശേഷം എന്റെ ചിന്തകൾ പോയി സഡൻ ബ്രേക്കിട്ടുനിന്നത് റിട്രോഗഡ് അംനേഷ്യ എന്ന അവളുടെ രോഗത്തിന്റെ ഉള്ളറകളിലേക്കാണ്. ശ്വാസം നിലയ്ക്കുമ്പോഴല്ല, ഓർമ്മകൾ നശിക്കുമ്പോളാണ് ഒരാൾ മരണപ്പെടുന്നതെന്ന് പണ്ടാരോ പറഞ്ഞുകേട്ടത് പെട്ടെന്ന് ഓർമ്മയിലേക്ക് വന്നു. അങ്ങനെയെങ്കിൽ എത്ര തവണയായിരിക്കും റൂത്ത് മരിച്ചിട്ടുണ്ടാവുക? ഇനിയും എത്രതവണയായിരിക്കും അവൾ മരിക്കേണ്ടിവരുക? മനുഷ്യനിനിയും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഒരു അവയവത്തിന്റെ ചെറിയ തകരാറുകൾക്ക് പോലും ഒരു വ്യക്തിയുടെ അസ്തിത്വത്തെ പൂർണ്ണമായും ഇല്ലാതാക്കികളയാനുള്ള ശക്തിയുണ്ടെന്ന സത്യം എന്റെയുള്ളിൽ ഭയത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു.

പുറമെ നിന്ന് നോക്കിയപ്പോൾ ഞാൻ കണ്ട നിറമുള്ള ചിത്രങ്ങൾ എന്റെ കണ്ണുകളെ കബളിപ്പിക്കാൻ സൃഷ്ടിക്കപെട്ടവയാണെന്നും, തൊണ്ടകത്തി അകത്തേക്ക് കയറുതോറും ഇരുട്ടിന്റെ കാഠിന്യം ഇരട്ടിക്കുന്നു എന്നുമുള്ള തിരിച്ചറിവ്, എനിക്കാദ്യമായി ഉണ്ടായ സമയത്തെ ഞാൻ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു.
കഥയെഴുതിയ ആളോട് വല്ലാത്തൊരു ഇഷ്ടം തോന്നിയ ആ നിമിഷത്തിൽ തന്നെ റൂത്ത് ഒരു കഥാപാത്രം അല്ലെന്നും എനിക്കുചുറ്റിലും എവിടെയോ അവൾ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള തോന്നൽ എന്നെ ഫിക്ഷന്റെയും, റിയാലിറ്റിയുടെയും നടുവിലുള്ള ഒരു ലോകത്തിലെക്കെത്തിച്ചു. കഥാകൃത്ത് സൃഷ്ടിച്ച ആ ഫിക്ഷണൽ ലോകത്തിനും, ഞാൻ ജീവിക്കുന്ന റിയാലിറ്റിയ്ക്കും ഇടയിലെങ്കിലും റൂത്തിനു മാത്രമായി ഒരു നല്ല ജീവിതം സൃഷ്ടിച്ചു നൽക്കാൻ ഞാൻ വല്ലാണ്ട് ആഗ്രഹിച്ചു. അവളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും അവളൊട്ടും അർഹിച്ചിരുന്നില്ല എന്ന ചിന്ത എന്റെ മനസിനെ വല്ലാണ്ട് വരിഞ്ഞുമുറുക്കികൊണ്ടേ ഇരുന്നു.

മുക്കാൽ മണിക്കൂറോളം നീണ്ട ആ ഡ്രൈവ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ഞാൻ റൂത്തിന്റെ ലോകത്തിനുള്ളിൽ എവിടെയൊക്കെയോ ആയിരുന്നു. പുറത്തേക്ക് കടക്കാൻ ശ്രമിക്കുംതോറും കൂടുതൽ ഉള്ളിലേക്ക് വലിച്ചിടുന്ന മണൽകുഴി പോലെ വായനക്കാരെ അവളിലേക്കടുപ്പിക്കാനുള്ളൊരു പ്രത്യേകകഴിവ് റൂത്തിനുള്ളതായി എനിക്ക് തോന്നി. അവളുടെ അസുഖം എത്രത്തോളം ക്രൂരമാണെന്ന പൂർണബോധ്യം മനസ്സിലുണ്ടെങ്കിലും, അവസാനത്തിലേക്ക് എത്തുമ്പോൾ അത് അവൾക്ക് ഒരനുഗ്രഹമായി മാറിയില്ലേ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ പലയാവർത്തി ചോദിച്ചു.അവളനുഭവിച്ച ദുരന്തങ്ങൾ ബാക്കിയാക്കിയ മുറിപ്പാടുകൾ ഒന്നുമില്ലാത്ത, ഒരു ജീവിതത്തിലേക്ക് കടക്കാനെങ്കിലും ഈ രോഗവസ്ഥ അവളെ സഹായിക്കുമായിരിക്കും.

അതോ ഭൂതകാലത്തിന്റെ ഓർമ്മകൾ മറ്റൊരു ദുസ്വപ്നമായി അവളിലേക്ക് വീണ്ടും പെയ്തിറങ്ങുമോ?
പൊട്ടും പൊടിയുമായി തിരിച്ചെത്തുന്ന അത്തരം ഓർമ്മകൾ എന്താണെന്ന് മനസിലാക്കാനോ, അവയുടെ അർത്ഥം തിരിച്ചറിയാനോ സാധിക്കാതെ അവളുടെ മനസ്സ് ഒടുവിൽ തോൽവി സമ്മതിക്കുമോ?

അങ്ങനെ ഒന്നും സംഭവിക്കാതിരുന്നെങ്കിൽ..!!
യഥാർത്ഥ ജീവിതത്തിൽ പോലും ഹാപ്പി എൻഡിങ്ങുകൾ വെറും ഫെയറി ടെയ്ൽ മാത്രമാണെന്ന് വിശ്വസിക്കുന്ന എന്റെ മനസ്സ് ഒരു ഫിക്ഷണൽ കഥാപാത്രത്തിന്റെ കഥക്കപ്പുറത്തേക്കുള്ള ജീവിതത്തിൽ ഹാപ്പി എൻഡിങ് സംഭവിക്കണേ എന്ന് ആഗ്രഹിച്ചത് എനിക്ക് തന്നെ അത്ഭുതമായി തോന്നി.

ഉരുക്കിന്റെ ബലത്തിൽ ലാജോ ജോസ് പണിഞ്ഞുയർത്തിയിരിക്കുന്ന ഈ റൂത്തിന്റെ ലോകത്തുനിന്നും അടുത്തെങ്ങും പുറത്തുകടക്കാൻ സാധിക്കില്ല എന്ന സത്യം ഒടുവിൽ മനസിലാക്കിയ എന്റെ മനസ് അതിനുള്ള ശ്രമങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ച്, പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

കൂടുതൽ വായനകൾക്ക്,
https://thejourneytowardsmyself01.wor...
Profile Image for Vinod Varanakkode.
47 reviews3 followers
March 26, 2025
റൂത്തിന്റെ ലോകം, ഒരു മലയാളം സൈക്കോളജിക്കൽ ത്രില്ലെർ. ലാജോ ജോസിന്റെ ഞാൻ ആദ്യമായി വായിക്കുന്ന നോവൽ ആണ്. ഞാൻ വായിച്ച ഈ പതിപ്പിന്റെ ഒരു പ്രത്യേകത, ഇതിന്റെ അവസാനം നോവലിസ്റ്റ് എഴുതിയ ക്ളൈമാക്സ് കൂടാതെ വായനക്കാർ അയച്ചു കൊടുത്ത കിടിലം ചില ക്ളൈമാക്സ് കൂടെ കൊടുത്തിട്ടുണ്ടെന്നതാണ്. എനിക്ക് ഒരു പകുതി വായനകഴിഞ്ഞപ്പോൾ തന്നെ വില്ലനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. ഒരു ത്രില്ലെർ എന്ന രീതിയിൽ നോക്കിയാൽ ഇതിലുള്ള ട്വിസ്റ്റുകൾ കുറച്ചു കുറവായി തോന്നി. അതിനാൽ എന്റെ റേറ്റിംഗ് 3.75 സ്റ്റാർസ് ആണ്, എങ്കിൽ കൂടിയും ബുക്ക് താഴെവയ്ക്കാതെ അവസാനം വരെ വായിക്കാൻ കഴിഞ്ഞു എന്നത് സത്യം തന്നെ.
Profile Image for Vysakh C.
121 reviews8 followers
July 13, 2021
എഴുത്ത് നന്നായിട്ടുണ്ട്. എന്നാൽ logical loopholes കൊണ്ട് സമ്പന്നം. Hollywood സിനിമകൾ കണ്ടു ശീലമുള്ളവർക് അവസാനത്തെ ട്വിസ്റ്റ്‌ വേഗം പിടി കിട്ടും. ബോറടിക്കാതെ വേഗത്തിൽ വായിച്ചു തീർക്കാൻ പറ്റിയ ഒരു നോവൽ.

2.5/5
Profile Image for Shimin PT.
3 reviews11 followers
October 24, 2024
Better than Coffee house but the last few pages were disappointing.
Profile Image for Aravind Kesav.
37 reviews6 followers
January 31, 2021
Another gripping thriller from the Author Lajo Jose.

You can clearly see how well the writer in Lajo Jose is evolving in each book. Greatest advantage of Lajo is his character detailing, but here apart from the two lead characters and Vallyachchan, no other characters was developed well. Still with his skill to make a thrilling ambience and mysterious characters & situations makes the read engaging.

I liked the evilish Madathaani puthanpurayil Itti makan Devassiya Achaayan more. 😬

Eagerly waiting for the next one from Lajo.

_______________________________________________________________

റൂത്തിന്റെ ലോകം.

ലാജോ ജോസ് ന്റെ മൂന്നാമത്തെ നോവൽ.

റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് റൊണാൾഡ് തന്റെ ഭർത്താവ് റൊണാൾഡ് തോമസ് നൊപ്പം ബാംഗ്ലൂർ ലാണ് താമസം, വീട്ടു ജോലി സഹായത്തിനായി അശ്വിനി എന്ന പെണ്കുട്ടിയും കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും തന്നെയും തന്റെ ചുറ്റുപാടിനെയും ആളുകളെയും മറന്നു പോയേക്കാവുന്ന റൂത്ത്, തന്റെ ഫോണിലെ വോയ്‌സ് ക്ലിപ്പിലൂടെയും തന്റെ ഭർത്താവും,അശ്വിനി യുടെയും സഹായത്തോടെയാണ് തന്റേതായ ഒരു ലോകം നിർമിച്ചിരിക്കുന്നത്. ഓരോ നിമിഷത്തിലും തന്റെ ജീവിതത്തിൽ നടക്കുന്ന അവൾക്ക് പിടിതരാത്ത നിഗൂഡമായ സംഭവങ്ങൾക് ഉത്തരം തേടി അവൾ അലയുകയാണ്. ആ അന്വേഷണത്തിലൂടെ അവൾ എത്തിച്ചേരുന്നത് അവിശ്വസനീയമായ ചില യാഥാർഥ്യങ്ങളിലേയ്ക്കാണ്.

ഇതിനോടകം തന്നെ ക്രൈം ത്രില്ലർ വായനക്കാരുടെ മനസിൽ ഇടം നേടിയ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹത്തിന്റെ മിസ്റ്റീരിയസ് ആയ കഥാപാത്ര രൂപീകരണവും, കഥാ സന്ദര്ഭങ്ങളുമെല്ലാം ഏതൊരു ത്രില്ലർ ആസ്വാദകനും അത്രമേൽ വായനാ അനുഭൂതി നൽകുന്നതാണ്. റൂത്തിന്റെ ലോകം എന്ന നോവ��ിൽ എത്തിനിൽക്കുമ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എത്രയേറെ അദ്ദേഹം മുന്നിലേക്ക് എത്തി എന്ന് മനസ്സിലാക്കാൻ സാധിക്കും. റൂത്ത് ലെ ആദ്യ ചില അധ്യായങ്ങൾ കഥയിലേക്ക് എത്തുവാൻ താമസം എടുത്തെങ്കിലും പിന്നെയൊരു പോക്ക് ആയിരുന്നു, വായനക്കാരെ അത്രയധികം ആവശത്തിലും, ത്രില്ലിംഗ് മൂഡിലും കൊണ്ടു പോകുന്ന ആഖ്യാന രീതി തന്നെയാണ് ഈ നോവലിനെയും മികച്ചതാകുന്നത്.

ലാജോ യുടെ രചനകളിലെ പ്രധാന ആകർഷണം അദ്ദേഹം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ ആഴമാണ്, റൂത്ത് ലേക്ക് വരുമ്പോൾ പ്രധാന കഥാപാത്രങ്ങളായ റൂത്ത് ന്റെയും, ഭർത്താവ് റൊണാൾഡ് തോമസ് ന്റെയും കഥാപാത്രങ്ങൾക് നൽകിയ ഒരു ഡെപ്ത് മറ്റു കഥാപാത്രങ്ങൾക്ക് കിട്ടിയിരുന്നില്ല അത് കൊണ്ട് തന്നെ അവരെ പറ്റി വേവലാതിപ്പെടാൻ നമുക്ക് ഒട്ടും താല്പര്യം തോന്നുകയില്ല. പക്ഷെ ചുരുങ്ങിയ വാക്കുകളിലൂടെ ലാജോ മറ്റൊരു കഥാപാത്രത്തിന് ഒരു കൃത്യമായ സ്‌പേസ് ഒരുക്കിയിരുന്നു - മാടത്താനി പുത്തൻപുരയിൽ ഇട്ടി മകൻ ദേവസ്യ അച്ചായൻ എന്ന കഥാപാത്രത്തിന്, നോവലിലെ എന്റെ ഇഷ്ട കഥാപാത്രം.

കഥ തികച്ചും ഊഹിക്കതക്കതാണ് എങ്കിലും അത് എത്രത്തോളം എൻഗേജിങ് ആയി അവതരിപ്പിച്ചു എന്നതിലാണ് കാര്യം. റൂത്തിന്റെ ലോകം നിങ്ങൾക്ക് ഒരു മികച്ച അനുഭവം തന്നെ സമ്മാനിക്കും.

©kesavan
Profile Image for Dr. Charu Panicker.
1,154 reviews74 followers
September 4, 2021
ഒറ്റയിരുപ്പിന് വായിച്ച് തീർക്കാൻ തോന്നുന്ന തരത്തിൽ ആവേശവും ആകാംക്ഷയും നിറഞ്ഞ സന്ദർഭങ്ങളാൽ കോർത്തിണക്കിയ ഒരു പുസ്തകം. ക്രൈം ത്രില്ലർ ആണെങ്കിലും അതിനേക്കാൾ കൂടുതൽ നമ്മളെ ആകർഷിക്കുന്നത് റൂത്തിന്റെ മാനസികവ്യാപാരങ്ങളാണ്. ത്രില്ലറിനോട് 100% നീതി പുലർത്തിയ പുസ്തകം ആണിത്.

റിട്രോഗ്രേഡ് അമ്നേഷ്യ ബാധിച്ച റൂത്തിന്റേയും അവരുടെ ഭർത്താവിന്റേയും കഥയാണ് ഇതിൽ പറയുന്നത്. ഇത്രയും വളരെ സങ്കീർണമായ റൂത്ത് എന്നുള്ള കഥാപാത്രത്തെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്ന രീതി വളരെ അധികം പ്രശംസ അർഹിക്കുന്നതാണ്. പുസ്തകത്തിലെ ഓരോ അദ്ധ്യായവും പറയുന്നത് റൂത്തും ഭർത്താവും ചേർന്നാണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ നേരിട്ടറിയാൻ വായനക്കാർക്ക് അവസരം ഉണ്ടാക്കുന്നു. ഒരുപാട് കഥാപാത്രങ്ങൾ ഒന്നുമില്ലാതെ ആവശ്യത്തിനുമാത്രം ഉപയോഗിച്ചിരിക്കുന്നു. ഒരേ സമയത്ത് ആകാംക്ഷയുടെയും ഭീതിയുടെയും കൊടുമുടിയിൽ എത്തിക്കുന്ന കഥാസന്ദർഭങ്ങളാൽ സമ്പന്നമാണ് ഈ പുസ്തകം. സൈക്കോളജിക്കൽ ത്രില്ലർ ആയതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ എഴുതി ഇതുവരെ വായിക്കാത്ത ആളുകളെ നിരാശപ്പെടുത്തുന്നില്ല. അദ്ദേഹത്തിൻ്റെ കോഫി ഹൗസ് എന്ന പുസ്തകത്തിനെക്കാൾ രണ്ടു പടി മുന്നിൽ നിൽക്കും റൂത്തിന്റെ ലോകം. അടുത്ത് കാലത്ത് വായിച്ചതിൽ ഏറ്റവും മികച്ച ത്രില്ലർ പുസ്തകം.
Profile Image for Smrithi.
217 reviews
March 12, 2022
Roothinte Lokam gave me the vibes of Before I Go to Sleep and The Girl on the Train. Interestingly, it is also the first thriller and the first novel with dual POV that I have read in Malayalam. It kept me on the edge of my seat and I thoroughly enjoyed it.

The dual POV was well-crafted, especially as one was an unreliable narrator. The fast pacing and evocative writing suited the story. However, characters except for Ruth and Ronald fell flat. Despite the fact that the story was predictable, I have to give credit to the author for writing an ambitious thriller, that too in less than 250 pages.

Content warnings :
Profile Image for Sreelekshmi Ramachandran.
292 reviews33 followers
October 6, 2023
കോഫീ ഹൗസിനു ശേഷം ഞാൻ വായിക്കുന്ന ലാജോ ജോസ് രചിച്ച പുസ്തകമാണ് റൂത്തിന്റെ ലോകം.
ഏറെ അഭിപ്രായങ്ങൾ കേട്ടിരുന്നു. സൈക്കളോജിക്കൽ ത്രില്ലര്‍ മലയാളത്തിൽ അധികമൊന്നും ഇല്ലല്ലോ. അപ്പോൾ ഇത്തരം പുസ്തകങ്ങൾ വായിക്കാൻ താല്പര്യം കൂടുതലാണ്.

റൂത്ത് എന്ന യുവതിക്ക് ഒരപകടത്തിൽ റെട്രോഗ്രേഡ് അംനീഷ്യ (Short Term Memory Loss) ബാധിക്കുന്നു. അവൾ പലതും കാണുന്നു, കേൾക്കുന്നു, അനുഭവിക്കുന്നു.. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, അല്ലെങ്കിൽ ഒരു ഉറക്കത്തിനപ്പുറം, ഒന്ന് വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ എല്ലാം മറവിയിലേക്ക് മറഞ്ഞു പോകുന്നു. പക്ഷേ ചില സത്യങ്ങൾ എത്ര മൂടി വെക്കാൻ ശ്രമിച്ചാലും അത് പുറത്തു വന്നിരിക്കും. അതിനു വിധിയുടെ കയ്യൊപ്പും കാണും. റൂത്തിന് നിറവേറ്റാനും അങ്ങനെ ഒരു നിയോഗമുണ്ടായിരുന്നു.

പേജുകൾ മറിച്ചു വായന തുടരാൻ താല്പര്യം ഉണ്ടാക്കുന്ന ചേരുവകൾ ഓക്കെ എഴുത്തുകാരൻ ചേരും പടി ചേർത്തിട്ടുണ്ട്. ക്ലൈമാക്സ്‌ predictable ആയിരുന്നുവെങ്കിലും അതിലേക്ക് കൊണ്ട് എത്തിച്ച ട്രാക്ക് നന്നായിരുന്നു.
.
.
📚Book - റൂത്തിന്റെ ലോകം
✒️Writer- ലാജോ ജോസ്
📍publisher- dcbooks
Profile Image for VipIn ChanDran.
83 reviews3 followers
February 14, 2024
റൂത്തിന്റെ ലോകം നൽകിയ വായനാനുഭവം മനോഹരമായിരുന്നു. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തോന്നിക്കുന്ന തരത്തിൽ കഥാലോകത്തിലേക്ക് പിടിച്ചു കയറ്റുന്ന മനോഹരമായ ആഖ്യാനശൈലി അവകാശപ്പെടാനാവുന്ന സൃഷ്ടി.
Must read ❤️

Ps: പുസ്തകത്തിന്റെ ആറാം പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ വായനക്കാർ എഴുതിയ രണ്ടു ക്ലൈമാക്സുകൾ ചേർത്തിട്ടുണ്ട്. അതുവരെ എഴുത്തുകാരൻ തന്ന വായനാനുഭവം തച്ചുടക്കുന്ന തരത്തിലുള്ള ആ ക്ലൈമാക്സുകൾ ഒഴിവാക്കുന്നത് നന്നാവും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
Profile Image for DrJeevan KY.
144 reviews47 followers
October 15, 2020
ഒട്ടും മടുപ്പ് തോന്നാത്ത വായനാനുഭവം. റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന് യുവതിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. അവൾക്കുണ്ടാവുന്ന ഓർമ്മകളും അനുഭവങ്ങളും സത്യമോ മിഥ്യയോ എന്നറിയാനായി ഇത് വായിക്കുന്ന ഓരോരുത്തരും റൂത്തിൻ്റെ ലോകത്ത് റൂത്തിൻ്റെ കൂടെ സഞ്ചരിക്കുന്നു.
.
ലക്ഷണമൊത്ത നല്ലൊരു സസ്പെൻസ് ത്രില്ലറാണ് ഈ നോവൽ. Mystery, thriller, crime നോവലുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്.
10 reviews2 followers
April 18, 2020
ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകം

മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ലാജോ ജോസ് എന്ന എഴുത്തുകാരൻ. കോട്ടയം പുഷ്പനാഥിനെ പോലുള്ള എഴുത്തുകാരെ മറന്നുകൊണ്ടുള്ള ഞാനിതു പറയുന്നത്. മലയാളത്തിലെ പ്രസിദ്ധ മ മാ പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസ് നെ പോലുള്ള എഴുത്തുകാരും വിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു നമുക്ക്. എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.ഉണ്ടായി വന്ന കഥകളാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരി��്കുകയാണുണ്ടായത് . ഒരിക്കലും അത്തരം കുറ്റാന്വേഷണവും രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു . എന്നാൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.

അത്തരം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു നോവൽ ആണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകം. ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽ . ഭാഷയിലെ കല്ലുകടി ഒരിടത്തും കാണാൻ കഴിയില്ല.പതിവ് ആഖ്യാന രീതികളിൽ നിന്നും വ്യത്യസ്തമായി കഥപറച്ചിൽ കഥാപാത്രങ്ങൾ നേരിട്ട് വന്നു പറയുകയാണ് .എന്നാൽ അത് തുടർച്ചയായി കഥയുടെ ഗതിവിഗതികളെ ബാധിക്കാതെ മുന്നോട്ടു പോകുന്നു. ഒരു പക്ഷെ മലയാളത്തിൽ ഇങ്ങനെയൊരു ആഖ്യാന ശൈലി ആദ്യമായാണെന്ന് തോന്നുന്നു. ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിലും ഇതേ പോലുള്ള ആഖ്യാന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത് . ഈ നോവലിൽ കേന്ദ്ര കഥാ പാത്രങ്ങളായ റൂത്തും അവരുടെ ഭർത്താവ് റൊണാൾഡ്‌ തോമസും ഒന്നിടവിട്ട് ആഖ്യാനങ്ങളെ അവതരിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് .റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തും അവരെ പരിചരിക്കുന്ന ഭർത്താവും, അവരവരുടെ മാനസിക വ്യാപാരങ്ങളെ കഥയായി നമുക്ക് മുന്നിൽ എത്തുന്നു.ഓർമകൾക്കും മറവികൾക്കും ഇടയിൽ ജീവിതത്തിൽ പൊരുതി മുന്നോട്ടു പോകുന്നതിനിടയിൽ റൂത്ത് കാണുന്ന ഒരു വാർത്ത ക്യാറ്റ് ആൻഡ് മൗസ് കളിക്കുന്ന സത്യത്തിനും മിഥ്യയ്ക്കുമിടയിൽ യാഥ്യാർത്ഥത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ. കഥയുടെ ഒരു സ്ഥലമെത്തുമ്പോൾ യാഥാർഥ്യത്തിന്റെ പൊരുൾ എന്താണെന്നു മനസിലാക്കിത്തരാനുള്ള സൂചനകളൊക്കെ നമ്മുക്ക് കഥാകൃത്ത്‌ ഇട്ടു തരുന്നുണ്ട്.എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യത്തിലേക്കും അങ്ങനെ എത്തിച്ചേരാനുള്ള കാരണങ്ങളും ഒടിവിലെ വെളിവാകുന്നുള്ളു. ഒരുവേള കഥാന്ത്യം നമുക്കു ഊഹിക്കാനാകുമെങ്കിലും മേല്പറഞ്ഞ വസ്തുതകളിലേക്കു എത്തിച്ചേരുന്നതെങ്ങനെന്നു വളരെ മനോഹരമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു . ഇതൊരു ഉദ്വേഗജനകമായ നോവൽ വിഭാഗത്തിൽ പെടുന്നതുകൊണ്ടു കഥ സന്ദർഭങ്ങളെയും മറ്റുവിവരങ്ങളെയും കുറിച്ചു കൂടുതൽ വിവരിക്കാൻ വയ്യ . ബാക്കി നിങ്ങൾ തന്നെ വായിച്ചു നോക്കു ...
Profile Image for Pradeep VK.
22 reviews3 followers
July 7, 2020
🔻രണ്ട് ദിവസമായി ഞാൻ റൂത്തിന്റെ ലോകത്തായിരുന്നു. റെട്രോഗ്രയിഡ് അമ്നീഷ്യ ബാധിച്ച അവളുടെ ഓർമശകലങ്ങളിൽ നിന്നും രഹസ്യങ്ങൾ ഓരോന്നായി കണ്ടെത്താനായി അവളോടൊപ്പം ഞാനും കൂടി. ഓരോ ദിവസവും പുതിയൊരാളായി ഉണർന്നെണീക്കുന്ന റൂത്തിന്റെ ഭയവും വിഹ്വലതകളും ഞാൻ കണ്ടറിഞ്ഞു. അവസാനം അവളനുഭവിച്ച എല്ലാ വേദനകളും ഞെട്ടലുകളും അനുഭവിച്ച് രഹസ്യങ്ങളുടെ പുറന്തോടുകൾ തുറക്കപ്പെട്ടപ്പോൾ ഞാനും ഞെട്ടിത്തരിച്ചു.

📖 റൂത്തിന്റെ ലോകം
ലാജോ ജോസ്
നോവൽ / ഡി സി ബുക്സ് / 222 Pages

🔺ലാജോ ജോസ് എന്ന എഴുത്ത്കാരനെ ഏറെനാളായി ഫേസ്ബുക്ക് വഴി പരിചയമുണ്ടെങ്കിലും അദ്ദേഹത്തിന്റെ നോവലുകളൊന്നും ഞാൻ ഇത് വരെ വായിച്ചിട്ടില്ല. അതിന് കാരണം അദ്ദേഹത്തിന്റെ മേഖലയായ ക്രൈം ഫിക്ഷൻ ജേണറിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം സിനിമകൾ ഞാൻ കാണാറുണ്ട് എന്നതായിരുന്നു. വയലൻസും രക്തച്ചൊരിച്ചലും നിറഞ്ഞ ക്രൈം ത്രില്ലറുകളും സൈക്കോളജിക്കൽ ത്രില്ലറുകളും സ്ഥിരമായി കാണുന്ന എന്നെ തൃപ്തിപ്പെടുത്താൻ ഒരു നോവലിന് കഴിയുമോ എന്നുള്ള സംശയമായിരുന്നു അതിന് പിന്നിൽ. എങ്കിലും ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ലാജോ ജോസിന്റെ മൂന്നാമത്തെ നോവലായ റൂത്തിന്റെ ലോകം വാങ്ങിയത്.

🔻വായിച്ച് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേ എന്നെ തന്നിലേക്ക് ആകർഷിക്കാൻ റൂത്തിനും അവൾക്ക് ചുറ്റുമുള്ള ലോകത്തിനും കഴിഞ്ഞു എന്നതാണ് സത്യം. സാധാരണ ഒരു ദിവസം 25 പേജിൽ കൂടുതലൊന്നും വായിക്കാത്ത ഞാൻ ഒറ്റയിരുപ്പിന് 150 ഓളം പേജാണ് റൂത്തിന്റെ ലോകം വായിച്ചത്. വായിച്ച് തുടങ്ങിയാൽ വായനക്കാരനെ ഒട്ടും മുഷിപ്പിക്കാതെ വായന പൂർത്തീകരിക്കാൻ നിർബന്ധിതരാക്കാനുള്ള കഴിവാണ് ഒരു ജനപ്രിയ സാഹിത്യ പുസ്തകത്തിന് ഒന്നാമതായി വേണ്ടത്. അക്കാര്യത്തിൽ ലാജോ പൂർണമായും വിജയിച്ചിട്ടുണ്ട്.

🔺സിനിമ ആയാലും നോവൽ ആയാലും അവതരിപ്പിച്ച് ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ജേണർ ആണ് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗം. അവസാന രംഗം വരെ കൈവിട്ട് പോകാതെ വായനയുടെ രസച്ചരട് ഒട്ടും മുറിയാതെ സൂക്ഷിച്ച നോവലിസ്റ്റിന് അഭിനന്ദനങ്ങൾ. മലയാളത്തിൽ ജനപ്രിയ സാഹിത്യത്തിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നോവലുകൾ വായിച്ച് തുടങ്ങാൻ മടിയുള്ളവർക്ക് ആ ശീലം തുടങ്ങാൻ ഉത്തമമായ പുസ്തകമാണ് റൂത്തിന്റെ ലോകം.

🔻ലാജോയുടെ ആദ്യ നോവലായ കോഫി ഹൗസിന്റെ ആഡിയോ ബുക്ക് സ്റ്റോറി ടെല്ലിൽ കേട്ട് കൊണ്ടിരിക്കുന്നു. ബാക്കി നോവലുകളായ ഹൈഡ്രേഞ്ചിയയും റെസ്റ്റ് ഇൻ പീസും ഉടൻ തന്നെ വാങ്ങുന്നുമുണ്ട്. അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഇനി ഞാനുമുണ്ടാവും.


©️ PRADEEP V K
Profile Image for Deepa.
202 reviews20 followers
March 25, 2025

I happened to pick up this book after I watched the movie made on this book “Bougainville” – a Malayalam movie directed by Amal Neerad. The movie itself was intense so I was skeptical yet wanted to know how the author would have initially conceived the story.

Ruth Ronald and Ronald have been married for few years and live in Bangalore with their 2 children. Ronald is a doctor, and Ruth has retrograde amnesia and short term memory issues. This is post a car accident which she was in. She doesn’t remember what real and made-up memories are and requires continuous and constant help. Her every day begins in a routine which has been set up in such a way that she does things in an organized way. She has a book which she opens every day in the morning wherein details about her, her family, her illness etc is written down to help her realize who she is. Her main hobby is painting and a bit of gardening.
Ronald is a loving husband and apart from the hospital and managing Ruth, he has a pig farm which he very passionately looks after. Ashwini is Ruth and Ronalds house help and also Ruths personal assistant as she is always with Ruth.
Everything is nice in this house until Ruth recognizes a girl shown in the news as missing- Chaya Hegde. Ruth has seen her somewhere and out of nowhere she gets this urge to go and report this matter to the police. The Police are investigating the missing of Chaya Hegde and 21 other females like her- who have literally just vanished into thin air. No body, no ransom calls (if that was kidnapping) and no news at all. So when Ruth goes into the station to report about Chaya they feel Ruth has more to offer and are now behind Ruth and Ronald for more information.
What does Ruth and Ronald have to do with these missing girls and does Ruth really not remember anything? Read on to find out
Profile Image for Aadil Mubaraque.
12 reviews
February 5, 2025

ഒരു കാർ അപകടത്തിൽ തലക്കേറ്റ സാരമായ പരിക്കുമൂലം Retrograde Amnesia(short Term Memory Lose)ബാധിച്ച റൂത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഉധ്വേകജനകമായ സംഭവവികാസങ്ങളാണ് രചയിതാവ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്..എപ്പോൾ വേണമെങ്കിലും സ്വന്തം വ്യക്തിത്വം വരെ മറന്നു പോകാവുന്ന,തന്റെ ഓർമകൾക്ക് ഒരാഴ്ചക്ക് മുകളിലേക്ക് ആയുസ്സ് ലഭിക്കാത്ത റൂത്തിന്റെ ചിന്തകളിലൂടെയും ഭർത്താവ് റോണിയുടെ പേഴ്സ്പെക്ടിവിലൂടെയുമാണ് കഥയുടെ ഓരോ ഭാഗങ്ങളും പുരോഗമിക്കുന്നത് ....

കഥയുടെ ആദ്യഭാഗങ്ങളിൽ തന്നെ റൂത്ത് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വായനക്കാരിലേക്ക് പൂർണമായും കണക്ട് ആവുന്നുണ്ട്...തന്റെ ചിന്തകളിൽ ഉടലെടു��്കുന്ന ഓരോ സംഭവങ്ങളിലേക്കും സത്യമേത് മിഥ്യയേതെന്നുള്ള അന്വേഷണങ്ങളിൽ,അതിന്റെ ദുരൂഹതയും നിഗൂഢതയും നിലനിർത്തി റൂത്തിന്റെ ഒപ്പം സഞ്ചരിക്കാൻ ഏതൊരു വയനക്കാർക്കും സാധിക്കും…ഓരോ അദ്ധ്യായങ്ങളിൽ നിന്നും അടുത്ത അധ്യായങ്ങളിലേക്ക് വായിച്ചു പോകാനുള്ള ഡ്രൈവിംഗ് ഫാക്ടറും ഉദ്വേകം നിറഞ്ഞ രചയിതാവിന്റെ എഴുത്ത് തന്നെയാണ്…

കഥ മുഖ്യധാരയിലേക്ക് വരുമ്പോൾ ഇടക്ക് വരുന്ന ട്വിസ്റ്റുകൾ മികച്ചതായി അനുഭവപ്പെട്ടെങ്കിലും ആദ്യ പകുതിക്ക് ശേഷം പ്രെഡിക്റ്റബിലിറ്റിയും ലോജിക്കൽ ഇഷ്യൂസും പലപ്പോഴായി കയറി വരുന്നതായി വ്യക്തിപരമായി അനുഭവപെട്ടു..എന്നിരുന്നാൽ പോലും വായനയിൽ നിന്നും ഒരു രീതിയിലും പിന്തിരിപ്പിക്കാതെ തന്നെയാണ് ഓരോ ഭാഗങ്ങളും പുരോഗമിക്കുന്നത്…ചുരുക്കം കഥാപാത്രങ്ങൾ മാത്രമുള്ള കഥയിൽ അവസാനം വരെ ഓരോ കഥാപാത്രത്തെയും ഗ്രേ ഷേഡിൽ നിർത്താനും രചയിതാവിന് വിജയകരമായി സാധിക്കുന്നുണ്ട്..

സൈക്കോളജിക്കൽ-ക്രൈം സ്വഭാവമുള്ള പുസ്തകങ്ങൾക്ക് പൊതുവെ വരുന്ന ക്ലൈമാക്സ് പാറ്റേൺ പൊളിച്ചടക്കുന്ന ഒരു ക്ലൈമാക്സ് ഒന്നും റൂത്തിന്റെ ലോകത്തിന് അവകാശപ്പെടാൻ ഇല്ലെങ്കിലും മികച്ച രീതിയിൽ തന്നെയാണ് കഥ അവസാനിക്കുന്നതും..

വായനക്കാർ എഴുതി നൽകിയ ടെയിൽ എൻഡിങ് വളരെയേറെ ഇഷ്ടപ്പെട്ടൂ…

മികച്ച ക്രൈം ജോണർ പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വായിക്കാവുന്ന പുസ്തകം തന്നെയാണ് ‘റൂത്തിന്റെ ലോകം’

Displaying 1 - 30 of 77 reviews

Can't find what you're looking for?

Get help and learn more about the design.