“மிகவும் விசித்திரமான ஒரு காதல் அனுபவத்தைத்தான் நான் விவரிக்கப்போகிறேன். ஒரு விசயத்தை முன்பே சொல்லிவிடுகிறேன். சதி சாவித்திரிகளும் கண்ணியமான உத்தமபுருஷர்களும் இதை வாசிக்காதீர்கள். வாசித்தால் ஏற்படக்கூடிய ஒழுக்க மீறல்களுக்கு நான் பொறுப்பல்ல.” என்று அதிர்ச்சியூட்டும் அறிவிப்புடன் தொடங்குகிறது ‘கருநீலம்’. எல்லாவகைப்பட்ட ஒழுக்கங்களையும் சுமந்துகொண்டிருப்பவர்களுக்கு மத்தியில் அவை எதுவும் தன்னிடம் இல்லாமல் போன நிலையிலும் தனக்குள் ஒரு அழகான வாழ்க்கையை எழுதிக்கொள்ளத் துடிக்கும் பெண்ணின் மாயப் புன்னகையையும் அவல வாழ்க்கையின் உச்சத்தில் நிர்கதியாகும் இரண்டு பிஞ்சுகளின் கண்ணீரையும் வாசகர் மனதில் மாறாத் துயரமாய் எழுதிச்செல்கிறது ‘தேவதையின் மச்சங்கள்’. கே.ஆர். மீராவின் எழுத்தில் – மொழியில் கலைநேர்த்தியோடு இரு புனைவுகளும் உயிர்பெறுகின்றன.
K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials. Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam
In this book, she explores two complicated topics which can become controversial. What will happen to the children if their mother is killed by her husband in front of them? Malakhayude Marukukal deals with this topic. Karineela also discusses the story of a lady in love. Love, lust, infidelity, and murder are all discussed in this book. It is K.R.Meera's writing style that makes her works unique. She is one of the best contemporary literary fiction authors in Kerala.
இரண்டு சிறு கதைகளின் தொகுப்பு இது. முதல் கதையான தேவதையின் மச்சங்கள் அவ்வளவு சிறப்பாக இல்லை. ஆனால் இரண்டாம் கதையான கருநீலம் நல்ல ஒரு எழுத்து நடையுடன் நம்மை உள்வாங்கி வாசிக்கவைத்தது.
"To experience and write, that is story; experiencing the written, that is life."
In Karineela, K R Meera takes us to experience the life of a woman. She is living a comfortable life with her family. But is she satisfied? She tries to achieve through material gains. In one such pursuit she finds love in the form of an ascetic. She entangles the ascetic in her charm and attains her wants. And then she goes back to her normal life, aware of its liberties and limitations.
Karineela is a short story about a short episode in a woman's life. The story is off the road and the premise is intriguing. Written in first person, the protagonist talks to the reader face to face. She is ready to take the reader's judgement on face. It is not the courtship or her deviations which piques our interest but her treatment of the entire episode. Her dialogues are witty bordering sarcasm. She approaches the outer situation with subtle indifference and the inner situation with a ferocity.
Karineela is another example of Meera's writing style exuding indifference from the protagonist.
" சதிலீலாவதியல்லாதவர்கள் , ஒழுக்கக்கேடானுபவர்களுக்காக மட்டுமே இந்த புத்தகத்தை வாசிக்கத் தகுதியானவர்களாக மீராவின் நாயகிகள் முடிவு செய்து விட்டால் நாம் என்ன செய்ய "
வாசிப்பதே குறைந்து போன காலத்தில் இப்படியொரு நிபந்தனையுடன் வாசிப்பது பெரும் நெருடல். .
பாலியல் ஒழுக்கக்கேடானது என்று சொல்லியே வளர்க்கப்பட்ட சமூகம். அப்படி சொன்னதாலேயே இங்கு பெரும் ஒழுங்கு சார்ந்து சமூகம் அமையவில்லை என்பது கருத்து. எல்லாக் காலமும் பொருந்தாக் காமம் என்ற பாலியல் களவு எல்லை மீறிக் கொண்டேயிருக்கின்றன.
அப்படியான ஒழுங்கை மீறுவதும் அதன் மீதான காதலும் அதன் தாக்கமும், தீராத் தேடலும், முறிவும் என படிப்பவர்களை திகிலும், உணர்வு பெருக்கையும் உண்டு பண்ணுவது இயல்பாய் நடக்கிறது. தடையில்லா மொழி நடை கதைகளின் பலம்.
பெண்களே அதை பேசுகிறார்கள் அவர்கள் வரம்பை மீறியவர்களாக இந்த சமூகம் நினைக்கலாம் அப்படி அறுதியிட்டு கூற முடியாது என்பது என் கருத்து. உணர்வுகள் யாருக்கும் பொதுதான். அவர்கள் ஜடப்பொருட்களும் அல்ல ஆதிக்க மேறி விளையாடிப் போக.
சமூகம் ஏன் இப்படி இருக்கிறது என்று நம்மை நாமே கேட்டுக் கொள்ளல் காலத்தின் அவசியமே.
எப்போதுமே புரிவதேயில்லை. பெண்ணின் மீதான ஈர்ப்பு ஆண்களுக்கு குறைவதேயில்லை. சந்தர்ப்பம் அமையும் போதெல்லாம் ஆண் சமூகம் அக்கறையை காட்டி அத்துமீறி ஏமாற்றியும் கடந்து விடுகிறார்கள். (பெண்களும் கற்று கொள்ளத் தொடங்கி விட்டார்கள்)
இரு பெண்களுமே காதலிக்கிறார்கள் திருமணம் செய்து கொள்கிறார்கள். இது வரை அவர்களுக்கு பிரச்சினைகள் இல்லை ஆண்களுக்கும். அதன் பிறகான வாழ்வு சங்கிலியாக பிணைக்கப்பட்டு பெண்கள் சமூகத்தின் சூழ்நிலை கைதியாக மாறிப் போகிறார்கள். அவர்கள் அன்பாலோ ஆதிக்கத்தாலோ அடிமைப்படுத்தப்படுகிறார்கள்.
காதலுக்கு முன்பான தன் கணவர்களின் அடையாளத்தை ஆணியாக பதிய வைக்கும் அவர்கள் அந்த அடையாளத்தை இழக்கும் போதான வலிகள் உண்மை. அவர்களால் அதை எப்படி என்று புரிய வைக்கவே முடிவதில்லை அதுவே அவர்களுக்குண்டான எல்லை மீறல்களின் சாவியும் இங்கே தான் பிறக்கிறது.
அந்த சாவியின் உதவியால் தமக்கான அன்பைத் தேடுகிறார்கள் சிலருக்கு அதிர்ஷ்டமாக கிடைக்கிறது. பலருக்கு அமைவதில்லை. மேலும் பாழுங் கிணற்றில் மூழ்கி தீனக் குரல்கள் நீட்டி முழக்கி அழுது கொண்டிருக்கிறார்கள் அந்த சப்தம் என் காதுகளில் ரீங்காரமிட்டுக் கொண்டிருக்கிறது இக்கதையின் வாசிப்பில்.
அப்படியான அதிர்ஷ்டசாலிகளா கதைகளின் பெண் மாந்தர்கள். வாசியுங்கள் உங்கள் மதிப்பீடுகள் அவர்களை ஒன்றும் செய்யப் போவதில்லை. நமது துரோகங்களோ அளவு கடந்த அன்போ அவர்களை போலுள்ளவர்களை எல்லை மீற வைத்தேயிருக்கும் ஏற்க பழகுவதே காலத்தின் கட்டாயம்.
Completed the book. 2 stories. 1st one is about an unfortunate woman who was thrown by her husband to the hands of his friend and she dies there.. her soul dies there! She lives then and makes a living out of unconventional ways for her daughters and gets killed by the husband once again! Personally I felt this is not upto the level of Meera's usual writings. Devathaiyin machchangal - 3/5
2nd one : It's a story of a married woman who searches and finds a man who has adapted celebacy for whom she falls for..
Love and lust make her drawn to him inspite of being a married woman and a mother of 2 girls..
She goes to him and breaks his 30 years of celibacy. They then go their way.. even then she burns inside for him.
She also says they have been this way for so many births before and they will be this way for the births to come..
Story line is simple.. But Meera as usual writes so intensely with intricate designs and details to make the reader feel the intensity of the narrator's internal burning..
Can give a try.. Not a dark one, but some may find difficulty in digesting the portrayal of a woman's longings. Karuneelam - 4/5
This entire review has been hidden because of spoilers.
👼🏻മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ട് നോവെല്ലകൾ ചേർന്ന് സമാഹാരമാണ് ഈ പുസ്തകം. . 1. മാലാഖയുടെ മറുകുകൾ 👼🏻ഒരു കൊലപാതകത്തിലൂടെ തുടങ്ങുന്ന കഥയാണിത്. മക്കളുടെ മുന്നിൽ വെച്ച് ഭാര്യ ഭർത്താവിനാൽ കൊല്ലപ്പെടുന്നു. രണ്ട് മക്കളുള്ളതിൽ ആദ്യത്തേത് അലക്സിൻ്റേതും ഇളയ മകൾ നരേന്ദ്രൻ്റേതുമാണ്. സദാചാരത്തിൻ്റെയും പൊതുജനത്തിൻ്റെയും കാഴ്ചയിൽ എയ്ഞ്ചലയുടെ മേൽ കുറ്റം ചാർത്താമെങ്കിലും അതിന് കാരണക്കാരനായത് അലക്സ് തന്നെയാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം അലക്സിൻ്റെ കൂടെ ജീവിതമാരംഭിക്കുന്ന എയ്ഞ്ചല ആദ്യദിവസം തന്നെ അലക്സിൻ്റെ തനിനിറം മനസ്സിലാക്കുകയും അതിനു മുന്നിൽ നിസ്സഹായയായി നിൽക്കേണ്ടിയും വരുന്നു. അമ്മയുടെ മരണശേഷം മക്കളനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ കണ്ട് നമ്മുടെയൊക്കെ കണ്ണ് നിറഞ്ഞുപോകും. കഥാവസാനം ആ രണ്ട് മക്കൾ പിരിയേണ്ടി വരുമ്പോഴും സ്ഥിതി മറിച്ചല്ല. മക്കൾക്കിടയിൽ വിവേചനം അടിച്ചേൽപിക്കപ്പെടുമ്പോൾ അവരുടെ ഹൃദയം പിളരുന്ന വേദന നമ്മളും അനുഭവിക്കുന്നു. ഒരു നോവോടു കൂടിയാണ് കഥ അവസാനിക്കുന്നത്. . 2. കരിനീല 👼🏻കത്തുന്ന പ്രേമം ഉള്ളിൽ കൊണ്ടുനടക്കുന്നവളാണ് ഈ കഥയിലെ നായിക. ജന്മജന്മാന്തരങ്ങളായി ഒന്നിക്കാ��� കാത്തിരുന്നവർ. പക്ഷികളായും മത്സ്യങ്ങളായും ചന്ദനമരങ്ങളായും നക്ഷത്രങ്ങളായും പാമ്പുകളായും എല്ലാം ജന്മമെടുത്ത അവർ ഓരോ ജന്മത്തിലും പ്രേമിക്കുകയായിരുന്നു. തൻ്റെ കാമുകനെ കണ്ടെത്താതെ വിഷമിക്കുന്ന നായികക്ക് അവനോടുള്ള പ്രേമം ഉള്ളിൽ കിടന്ന് വീർപ്പുമുട്ടുകയാണ്. അയാളെ കണ്ടെത്തിക്കഴിഞ്ഞ് ആ ജന്മത്തിലെയും പ്രേമം സഫലീകരിക്കുന്നിടത്താണ് അവൾക്ക് പൂർണത കൈവരുന്നത്. ഇവിടെ അവരുടെ പ്രേമത്തെ മീര സർപ്പവിഷത്തോടാണ് ഉപമിച്ചിരിക്കുന്നത്. കരിനീല വിഷം പടർന്നുകയറുന്ന പോലെ വായനക്കാരിലും അവരുടെ പ്രേമം പടർന്നു കയറുന്നു. വായിച്ചുമാത്രം മനസ്സിലാക്കേണ്ട ഒരനുഭൂതി.
இரு தலைப்பு - இரண்டு காதல் கதைகளை கொண்ட ஒரு சிறிய நாவல். அநிச்சயமான தருவாயில் என் வாழ்க்கை நகர்ந்து செல்லும் காலம். ஊக்கமளிக்கும் வித்த்தில் எதுவுமே நகராத மற்றும் ஒவ்வொரு நிமிடமும் கடுமையை உணர்த்தும் போக்கில் இருக்க , இந்த கலை சார்ந்து நான் எதையும் வாசித்தும் அல்லது ஏதேனும் திரைப்படம் ஏதேனும் கூட திருப்திகரமான சூழலில் பார்க்காமல், ஆசைப்பட்டும், ஆனால் அந்த ஆசைகளும் அடுத்த கணமே வெறுமனே போகும் அளவிற்கு நானும் என் வாழ்நாளை கடந்து கொண்டிருக்கும் வேலையில், ஒரு நல்வேலையாக இந்த புத்தகத்தை வாசிக்கத்தொடங்கினேன். நல்லதாக, இந்நூலை வாசிக்க தொடங்கியது முதல் முடிவு வரை, அவ்வளவு ஈர்ப்புடைய ஒன்றாக இருந்தது. ஏற்கனவே நான் இவர் மீரா அவர்களின் படைப்புகளை வாசித்து இருக்கிறேன். மிகவும் நேரடியான மற்றும் மிக ஆழமான கருத்துக்களை கொண்ட கதைகளாக இருக்கும். ஆரம்பமே நம்மை அவர் உலகத்தில் ஈர்த்து நம்மை கதை மாந்தர்களின் நெருக்கத்தில் நம்மை இட்டுச் சென்றுவிடுகிறார். அவரின் முற்போக்கான நியாயமான மற்றும் இயல்பான இயற்கையான காதல் உணர்வுகளை நம் மனதில் நாம் எங்கோ பூட்டி வைத்து வாழ்வதை மிக இலகுவாக வெளிப்படுத்த உதவுகிறார். இதில் முதல் கதையை வாசிக்கும் போது, அந்த பெண் அனுபவிக்கும் வாழ்க்கையை வாசிக்கும் போது, என் உள்உணர்வுகள், பெரியதாக பாதித்தது, அவள் இவ்வளவு அனுபவித்தும் அதனை கடந்து மற்றும் வாழ்க்கையை கடக்க வேண்டும் என்ற நிலையில், அவள் அதன் போக்கை ஏற்று , அவளின் தேவைக்கேற்ப வாழும் போதும் இந்த உலகில் அவளால் தொடர முடியாத நிலை. மற்றொரு கதை, காதல் வலிகளை சுமந்து இருக்கும் வேலையில் சமரசமின்றி அந்த காதலை நோக்கி செல்ல முயற்சிக்கும் பெண்ணைப்பற்றியதாக உணர்கிறேன், நான் மிகுந்த ஆர்வத்துடன் வாசித்தேன். ஒரு மனிதன் தன் உணர்வை மதித்து அதன் ஆசைக்கேற்ப வாழ்வது எவ்வளவு கடினம் என்பதை உணர்த்துகிறது். இந்த கதை ஆரம்பிக்கும்போதே கதை நாயகி நமக்கு கொடுக்கும் எச்சரிக்கை என்னை மிகவும் கவர்ந்தது. ஆர்வத்தை தூண்டியது. இதன் மூலம் இந்த கதை நாயகிகளை மதிப்பீடு செய்யும் வித்த்தில் நம்மை மதிப்பீடு செய்ய இயலும் என்று நம்புகிறேன். மீராவின் கதைகளை தொடர்ந்து வாசிக்க விரும்புகிறேன்.
🎋கே. ஆர். மீராவின் கதாபாத்திரங்களுக்கு "சாவு" ஒரு பயமே இல்லை. அதுவே பெண்களுக்கு வாழ்க்கை மீது உள்ள வெறுப்பை உமிழ்கிறது.
🎋ஒரு சூழலில் தன்னுடைய வாழ்க்கையின் அர்த்தத்தை இழக்க நேரிட்டால் ? அதற்குப் பின் வாழ்வது வாழ்க்கை தானா?
🎋மற்றவர்கள் விஷயத்தில் மூக்கை நுழைக்காமல் இருந்து விட்டாலே இந்த சமுதாயத்தில் பல பேர் காப்பாற்றப்படுவர்.
🎋 ஏஞ்சலினா என்பவளுக்கு இரு பெண் குழந்தைகள். ஆண் மற்றும் ஐயரின்.
🎋புத்தகத்தின் முதல் காட்சியாகவே ஏஞ்சலினாவை அவளது கணவன் அலெக்ஸ் குத்தி கொலை செய்கிறான். காரணம் ஏஞ்சலினா பல பேரிடம் தொடர்பில் இருப்பது.
🎋அதன் பிறகு ஏஞ்சலினா கண்ணோட்டத்தில் கதை நகர்கிறது.
🎋அந்த இரண்டு குழந்தைகள் என்ன பாவம் செய்தது அம்மா இல்லாத ஒரு வாழ்க்கையை வாழ. என்னுடைய வாழ்க்கையில் மிகவும் மறக்க முடியாத கதாபாத்திரங்களில் ஏஞ்சலினாவும் ஒருவள்.
🎋தப்பு பண்ணினவங்க முகம் நிமிர்ந்து நடை போடுவதாலேயே ஏஞ்சலினாவின் பக்கம் நடந்த அநியாயம் மறைக்கப்படுகிறது.
🎋அலெக்ஸ் ஒரு முட்டாள் ஏஞ்சலினாவை பழிவாங்க அவளைக் கொன்றான். ஆனால் அதில் அவன் தோற்று போனான் என்பது கூட தெரியாது அந்த முட்டாளுக்கு.
🎋என்னை மிகவும் பாதித்த வரி "ஏஞ்சலினாவை அழ வைக்க உடலால் முடியாது, வாழ்க்கையால் முடியாது, அலெக்சால் முடியாது".
ആവിഷ്കാരശൈലിക്കൊണ്ടും പ്രമേയങ്ങൾകൊണ്ടും വായനക്കാരന്റെ ഹൃദയം കവരുന്ന രചനകളാണ് കെ ആർ മീരയുടേത് എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. കാരണം വായനയെക്കാൾ ഉപരിയായി കാഴ്ചയുടെ തലങ്ങളിലേക്കാണ് കെ ആർ മീരയുടെ എഴുത്തുകൾ വായനക്കാരനെ കൂട്ടികൊണ്ട് പോകുന്നത്. കെ ആർ മീരയുടെ പ്രമേയങ്ങളെല്ലാം പ്രതി കൂട്ടിലാക്കുന്നത് കപട സദാചാരസമൂഹത്തെയാണ്. കെ ആർ മീരയുടെ വ്യത്യസ്തമായ രണ്ട് എഴുത്താണ് “മാലാഖയുടെ മറുകുകൾ” “കരിനീല” എന്ന എഴുത്തുകൾ. രണ്ടും ഒന്നിനൊന്നോട് കിടപിടിക്കുന്ന എഴുത്തുകളാണെന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. ഭർത്താവിനാൽ ഉപേക്ഷികപ്പെട്ടു ഒടുവിൽ തന്റെ രണ്ടുകുട്ടികളോടൊപ്പം അതിജീവനത്തിനായി ശ്രമിക്കുന്ന ഏഞ്ചല എന്ന യുവതിയുടെ കഥയാണ് “മാലാഖയുടെ മറുകുകൾ.” ഒടുവിൽ ഭർത്താവിനാൽ അവൾ ദാരുണമായി കൊലചെയ്യപ്പെടുന്നു. അവളുടെ കുഞ്ഞുങ്ങൾ അനാഥമാകുന്നു. സ്നേഹവും കാമവും തമ്മിലുള്ള വൈരുദ്ധ്യത്തെ അനാവരണം ചെയ്യാനുള്ള കെ ആർ മീരയുടെ ശ്രമമാണ് ഈ കഥ. “കരിനീല” യുടെ കഥാപ്രമേയം തീർത്തും വ്യത്യസ്തമാണ്. ഭർത്താവും രണ്ടുമക്കളുടെ അമ്മയുമായ ഗീത എന്ന യുവതിയുടെ കഥയാണ് ഇത്. സദാചാരത്തിന്റെ കണ്ണുകളിലൂടെ സമൂഹം വരച്ചിടുന്ന അരുതുകളുടെ വേലിക്കെട്ടുകളെ കെ ആർ മീര ഈ കഥയിലൂടെ പൊളിച്ചെഴുതുന്നു. അവിസ്മരണീയമായ വായനാനുഭവം സമ്മാനിക്കുന്ന നല്ല രണ്ട് കഥകൾ ഉൾകൊണ്ടിരിക്കുന്ന മനോഹരമായ ഒരു ഗ്രന്ഥം.
മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളാണ് ഇതിലുള്ളത്.
മാലാഖയുടെ മറുകുകൾ നല്ലൊരു കഥയാണ്, എന്നാൽ പുതിയ കഥയല്ല. അതിൻ്റെ ആഖ്യാനശൈലിയും പുതുതല്ല. മീരയിൽ നിന്ന് ഇത്ര നാൾ കണ്ട്, അനുഭവിച്ച്, നീറി, വേദനിച്ച് പരിചയിച്ച അതേ ശൈലി. എന്തെങ്കിലും വ്യത്യസ്തമായി തേടിച്ചെന്നാൽ നിരാശ തന്നെ ഫലം. എന്നാൽ എഴുത്തുകാരിയുടെ സ്വതസിദ്ധമായ ശൈലി, ഏറെ പ്രിയങ്കരമെങ്കിൽ ആസ്വാദ്യം തന്നെ.
കരിനീല സത്യസന്ധമായ, വായനക്കാരിൽ സദാചാര ഭ്രംശം സൃഷ്ടിച്ചേക്കാവുന്ന ഒരു അനുഭവകഥയായാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേമത്തെക്കുറിച്ചുള്ള മീരയുടെ പതിവു one-liners ഇതിലുമുണ്ട്. പ്രേമം, കാമം, പക, പ്രതികാരം തുടങ്ങിയ സ്ഥിരം പല്ലവികൾ ഇവിടെയും കാണാം.
വ്യക്തിപരമായി പറഞ്ഞാൽ, കഥകൾ മാറുന്നെങ്കിലും ആശയങ്ങളിലും രൂപകങ്ങളിലും തീവ്ര വികാരാവിഷ്ക്കാരങ്ങളിലും ആവർത്തന വിരസത ഉണ്ടാവുന്നതുപോലെ തോന്നി.
"എനിക്ക് ദുർമന്ത്ര���ാദം അറിയില്ല. അറിയുമായിരുന്നെങ്കിൽ അയാളെ ഞാൻ ഒരു പക്ഷിയാക്കി ഇരുമ്പു കൂട്ടിൽ അടച്ചേനെ. ആണിയാക്കി എന്റെ നെറുകയിൽ തറച്ചേനെ. ഭ്രൂണമാക്കി എന്റെ ഗർഭപാത്രത്തിൽ വഹിച്ചേനെ. ത്രിപുര സുന്ദരിമാർക്ക് പൂജ ചെയ്യാൻ വിട്ടു കൊടുക്കാതെ ഞാൻ അയാളെ കൊടും വിഷമാക്കി അത് കുടിച്ചു മരിച്ചേനെ...."
കെ. ആർ മീര രചിച്ച മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ട് നോവെല്ലകൾ ചേർന്ന സമാഹാരമാണ് ഈ പുസ്തകം.. മാലാഖയുടെ മറുകുകൾ ഒരു ശരാശരി വായനാനുഭവം നൽകുമ്പോൾ, കരിനീല വായനക്കാരനെ കൊണ്ട് പോകുന്നത് മറ്റൊരു തലത്തിലേക്കാണ്.. സതി സാവിത്രിമാരും മര്യാദാപുരുഷോത്തമന്മാരും ഇത് വായിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് എഴുത്തുകാരി ഈ നോവെല്ല തുടങ്ങുന്നത് തന്നെ..
കെ. ആർ മീരയുടെ ആഴത്തിലുള്ള എഴുത്ത് ഈ പുസ്തകത്തെ വേറിട്ട് നിർത്തുന്നു.. . . . 📚Book-മാലാഖയുടെ മറുകുകൾ കരിനീല ✒️Writer- കെ. ആർ. മീര 🖇️Publisher- dcbooks
ഭാഷയുടെ നൂതനത്വം, വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂര്‍വ്വത ആഖ്യാനത്തിന്റെ ലാളിത്യം, ഈ നോവെല്ലകള്‍ വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നു. രണ്ട് കഥകളിലേയും സ്ത്രീ കഥാപാത്രങ്ങൾ വളരെ ശക്തമായ വൈകാരിക കൈകാര്യം ചെയ്യുന്നവരാണ്. കരിനീലയെകാട്ടിലും മാലാഖയുടെ മറുകുകളാണ് നമ്മളെ വേദനിപ്പിക്കുക. സ്ത്രീകളുടെ മാനസിക വിചാരങ്ങളെയും വിക്ഷോഭങ്ങളേയും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് കഥാകാരി.
കരിനീലയിൽ, ഭർത്താവും മക്കളും ഉണ്ടായിട്ടും സന്യാസിയോട് പ്രണയം തോന്നുന്ന സ്ത്രീയേയും മാലാഖയുടെ മറുകുകളിൽ പ്രണയവഞ്ചനയിൽ ജീവിതം തകർന്നിട്ടും വീണ്ടും കെട്ടിപടുർത്താൻ ശ്രമിക്കുകയും വേറെ സ്നേഹം കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീയേയും കാണാം. പ്രണയത്തിന്റേയും സ്നേഹത്തിന്റേയും മൂർത്ത ഭാവങ്ങൾ ഇതിൽ കാണാം.
Rating - 3.5 മാലാഖയുടെ മറുകുകൾ & കരിനീല എന്നീ രണ്ടു നോവലുകൾ അടങ്ങുന്ന ഒരു പുസ്തകമാണിത്. രണ്ടിലും സ്ത്രീ ആണ് പ്രധാന കഥാപാത്രം. ആദ്യത്തെതിൽ തന്റെ അമ്മയെ കണ്മുൻപിൽ വെച്ച് കൊന്നാൽ ഉണ്ടാകുന്ന നിസ്സഹവസ്ഥയും മരവിപ്പും ഒറ്റക്ക് ഒരു സ്ത്രീ ഈ സമൂഹത്തിൽ ജീവിക്കേണ്ടി വരുന്നു ബുദ്ധിമുട്ടുകളും ആണ് പറയുന്നതെങ്കിൽ രണ്ടാമത്തേതിൽ വിവാഹിതയായിരിക്കെ തന്നെ ജീവിതത്തിന്റെ സുഖത്തിൽ ഇരിക്കെ തന്നെ pranayam; അതും ജന്മജന്മാന്ത്രമായ പ്രണയം നടന്നാൽ അവൾ നടക്കുന്ന വഴിയാണോ, അവളുടെ ചിന്തകളാണ് പറയുന്നത്.
This entire review has been hidden because of spoilers.
Fucking brilliant in one word. It talks about polyamory (in a way ) and man, what a way to talk about it. She hits us with the story head on and we will be rolling on the floor, giddy. I simply love her style. She brings out the emotions in such stark colors, mother. Highly recommended if you are a fan. It is short, it is dark and it is good
ഒരു പുസ്തകം വായിച്ചു ശാരീരികമായി വേദനിച്ചിട്ടുണ്ടോ നിങ്ങൾ. ഇന്നു ഞാൻ വേദനിച്ചു. മാലാഖയുടെ മറുകുകൾ എന്നെ ആഴത്തിൽ വേദനിപ്പിച്ചു. ആ വേദനയിൽ നിന്ന് മനസ്സു മാറ്റുവാൻ നന്നേ പ്രയാസപ്പെട്ടു.
ഒരു പക്ഷെ കരിനീലയുടെ mediocrity ഇല്ലായിരുന്നു എങ്കിൽ പുറത്തുകടക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടേനെ.
Novella with feminism in each word. I'm not a feminist but yes I'd do whatever I wish as a man then why not ladies do what they wish to do with freedom of choice?
Tragedy is put so neatly that you are not sad but you only realize how closely binding it is to the reality. It's a revelation of the truth around you.
മാലഖയുടെ മറുകുകൾ എന്ന നോവല്ലും, കരിനീല എന്ന നോവല്ലും ചേർന്ന ഒരു സമാഹാരമാണീ പുസ്തകം. ഇവ രണ്ടിലെയും മുഖ്യഘടകം സ്ത്രീ കേന്ദ്രീകൃത കഥയെന്നതാണ്.
മാലഖയുടെ മറുകുകൾ എന്ന നോവലിൽ കേന്ദ്ര കഥാപാത്രം ഏയ്ഞ്ചല എന്ന അവിവാഹിതയായ രണ്ടു പെൺമക്കളുടെ അമ്മയാണ്. ഇളയ കുട്ടിയായ ഐറിന്റെ ജന്മദിനത്തിൽ അവളുടെ മുൻ കാമുകനാൽ ഏയ്ഞ്ചല കൊല്ലപ്പെടുന്നു. അവളുടെ രക്തം ജന്മദിനത്തിന് വാങ്ങിയ കേക്കിൽ കറുത്ത പാടുകളായി കാണപ്പെടുന്നു. ആ പാടുകളെ പോലെ തന്നെ ഐറിന്റെ മൂക്കിന് വലതു വശത്ത് നക്ഷത്രരൂപത്തിലുള്ള മറുക് കാണാം. നരേന്ദ്രനോടുള്ള ഏയ്ഞ്ചലയുടെ സ്നേഹത്തിന്റെ അടയാളമാണത്. ഒടുവിൽ അമ്മയുടെ മരണാനന്തരം രണ്ടു കുഞ്ഞുങ്ങളെയും പരസ്പരം പിരിക്കുന്നു. ഏയ്ഞ്ചലയുടെ നിസ്സഹായതയും, അതിജീവനത്തിനായുള്ള നെട്ടോട്ടവും , ഒടുവിൽ സഹോദരങ്ങളുടെ വേർപിരിയലും ചേർന്ന് ഒരു വേദനാജനകമായ അന്തരീക്ഷത്തിലാണ് കഥയവസാനിക്കുന്നത്.
കരിനീല ഒരു കഥയായിയല്ല, മറിച്ച് ഒരു അനുഭവമെന്ന അവതാരികയോടുകൂടിയാണ് മീര കഥ പങ്കിടുന്നത്. ഇതിലെ നായിക ഒരു നാൽപ്പതുക്കഴിഞ്ഞ വിവാഹിതയായ രണ്ടു മക്കളുടെ അമ്മയാണ്. പതിമൂന്നുവർഷത്തേ ദാമ്പത്യത്തിൽ ഭർത്താവിന് അവളോടുള്ള ആകർഷണക്കുറവ് വന്നതായി അവൾ കരുതുന്നു. തനിക്കു വേണ്ടി മുൻജന്മങ്ങളിലെന്നപ്പോലെ എവിടെയോ ഒരാൾ ഉണ്ടെന്നും അവനെ തേടിയലയുന്ന അലസ സർപ്പമാണ് താൻ എന്നും അവൾക്കു തോന്നുന്നു. ഒടുവിൽ അവളുടെ മനസ്സിൽ കണ്ടിരുന്ന ഇടത്തിൽ സന്യാസം സ്വീകരിച്ച അവനെ കാണുന്നു. ഉള്ളിലെ ആസക്തി അടക്കാൻ ആകാതെ അവർക്കിരുവർക്കും പൊള്ളിയിരുന്നു. ഞ്ഞാവൽ പഴങ്ങൾ കഴിച്ച് അവർ സർപ്പക്കാവിൽ ചെന്ന് കരിനീല നിറം അന്യോനം കൈമാറുന്നു. അവന്റെ ഭ്രൂണത്തെ ചുമക്കാനായി അവൾ അഗാധമായി കൊതിക്കുന്നു. അവൾ അവന്റെ പുരുഷനായിരുന്നു , അവൻ അവളിലെ സ്ത്രീയും. അവർ ഒന്നായിരുന്നു എങ്കിലും ഈ ജന്മത്തിൽ അവരുടെ വിധി നാഴികകൾ മാത്രമായിരുന്നു.ഇന്നവൾ ആരെയും പേടിക്കുന്നില്ല.സ്ത്രീയുടെ തീക്ഷണമായ ആഗ്രഹത്തെ വളരെ പരസ്യമായി തന്നെ എഴുത്തുക്കാരി വെളിപ്പെടുത്തുന്നു.
കെ ആർ മീരയുടെ മറ്റ് നോവലുകളെ പോലെ മനോഹരമായ രചനയാണ് ഇതും. ഒരു സ്ത്രീയുടെ സ്നേഹത്തിന്റെ വിവിധ തലങ്ങൾ വളരെ നന്നായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.
എയ്ഞ്ചല എന്ന യുവതിയുടെ ജീവിതമാണ് ഈ നോവലിൽ വരച്ചുകാട്ടുന്നത്. എയ്ഞ്ചല ഉം നരേന്ദ്രനും പരസ്പരം സ്നേഹിക്കുന്നുണ്ട്. പക്ഷേ അവർ ഇരുവരും വിവാഹിതരാണ്. എയ്ഞ്ചലയുടെ ഭർത്താവ് അലക്സ് ജയിലിലായിരുന്നു. എയ്ഞ്ചലയുടെ രണ്ടാമത്തെ കുട്ടി ഐറിൻ നരേന്ദ്രൻന്റെത് ആണ്. ഐറിൻന്റെ ബർത്ത് ഡേയുടെ അന്ന് അലക്സ് എയ്ഞ്ചലയെ കുത്തി കൊല്ലുന്നു. പിന്നീട് മൂത്ത കുട്ടി angel നെ അലക്സിന്റെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോകുന്നു, ഇളയകുട്ടി ഐറിനെ poor home ൽ ഏൽപ്പിക്കുന്നു.
Storytel 42 min
കരിനീല
കെ ആർ മീരയുടെ മറ്റൊരു അത്ഭുത കൃതി.
ഗീത എന്ന സ്ത്രീയുടെ സ്വതന്ത്രമായ മനസ്സിന്റെ സഞ്ചാരം ആണ് ഈ കൃതി. ഗീത വിവാഹിതയും രണ്ടുപെൺകുട്ടികളുടെ അമ്മയും ആണ്. ഒരു പഴയ തറവാട് വീടിന് വേണ്ടിയുള്ള അന്വേഷണത്തിനൊടുവിൽ അവൾ തേടി നടന്ന വീട് അവൾ കണ്ടെത്തി, കൂടാതെ അയാളെയും. അവൾ അയാളെ ഈ ജന്മത്തിൽ തിരിച്ചറിഞ്ഞു, പക്ഷേ അയാൾ അറിഞ്ഞതായി ഭാവിച്ചില്ല.
ജന്മ ജന്മാന്തരങ്ങളായി തുടരുന്ന ബന്ധമാണ് അവരുടേത്. അവസാനമായി ഒരിക്കൽ കൂടി അയാളെ ഒറ്റക്ക് ചെന്ന് കണ്ട് ഒരു രാത്രി ഒരുമിച്ച് പങ്കെടുത്തതിന് ശേഷം അവർ രണ്ടുപേരും അവരവരുടെ ജീവിതങ്ങളിലേക്ക് തിരിച്ചു പോകുന്നു.
പാതിവ്രത്യം പ്രഘോഷിച്ചു നടക്കുന്ന നായികയെല്ലാ ഈ കൃതിയിലെ ഗീത. സ്വന്തമായ അഭിപ്രായങ്ങളും സ്വാതന്ത്ര്യവും ഉള്ള വ്യക്തിയാണ് അവർ.
Storytel 49 min
This entire review has been hidden because of spoilers.