മുൻപു വന്ന രണ്ടു നോവലുകളിലൂടെ കേരള ചരിത്രത്തിലെ ചില നിശ്ശബ്ദതകളെ കണ്ടെത്തുകയായിരുന്നു മനോജ് കുറൂര്‍. അതില്‍ നിലംപൂത്തു മലര്‍ന്ന നാള്‍ സംഘകാലത്തിലെ കേരളീയജീവിതാവസ്ഥകള്‍ കണ്ടെത്തുകയായിരുന്നെങ്കില്‍ മുറിനാവ് പത്തും പന്ത്രണ്ടും നൂറ്റാണ്ടുകളിലെ സംഘര്‍ഷഭരിതമായ കേരളീയസമൂഹത്തിലെ അവസ്ഥാവിശേഷങ്ങളിലേക്കുള്ള അന്വേഷണമായിരുന്നു. ഇതിലാകട്ടെ പതിനേഴാം നൂറ്റാണ്ടുമുതല്‍ സമകാലികാവസ്ഥവരെയുള്ള കേരളീയജീവിതത്തിലെ പറയപ്പെടാത്ത ചരിത്രാവസ്ഥകളെ ഭാവനാത്മകമായി പൂരിപ്പിക്കുകയാണ്. ഇതോടെ ഈ ട്രിലജി പൂര്‍ണ്ണമാവുകയാണ്.
Manoj was born at Kottayam, to chenda exponent Kuroor Cheriya Vasudevan Namboothiri and Sreedevi Andarjanam. He is the grandson of Kathakali artist Kuroor Vasudevan Namboothiri.[1] Manoj learnt Thayambaka and Kathakali melam from his father and then from Aayamkudi Kuttappa Marar. Manoj has been playing chenda for Kathakali since 1989.
വ്യത്യസ്തമായ വഴിയിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം. 60 കളിലെ അമേരിക്കയിൽ ഇടിമുഴക്കത്തിൻ്റെ നടുക്കമുളവാക്കിയ ബീറ്റ് ജനറേഷൻ, 70കളിലെ ഹിപ്പികളുടെ പ്രതിരോധം, കൽക്കത്തയിലെ ഹങ്ഗ്രിയസ്റ്റുകളെ വേട്ടയാടി ചരിത്രം ലഹരിയുടെ ഗോവയും കൊച്ചിയും കാഠ്മണ്ഡൂവും അടിയന്തരാവസ്ഥ കാലഘട്ടത്തിലെ നക്സലൈറ്റ് പ്രസ്ഥാനം ഇറാനിയൻ വിപ്ലവം, പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നടന്ന ഇൻക്വിസിഷൻ കൂടാതെ വർഗീയ കലാപങ്ങൾ ഇതെല്ലാം ഇതിൽ കടന്നുവരുന്നു. ഉൾക്കൊള്ളാവുന്നതിപ്പുറം കാര്യങ്ങൾ ഉൾക്കൊള്ളിച്ചത് കൊണ്ടാവാം ഈ പുസ്തകം മനസ്സിലെത്താതെ പോയത്.
This is the third novel of the series. While the first two parts tried to present life from very distant past in this novel the author is trying to present a story with incidents from 15th century to current time. In a 215 page novel, it's too many things to cover and in the end, and trying to come up with a story which can involve all these topic has become a burden rather than enhancing the novel. After enjoying the first two novels, I didn't enjoy this that much.
മനോജ് കുറൂറിൻ്റെ മൂന്നാമത്തെ നോവൽ 'ഹിപ്പിയിസവും മയക്കുമരുന്നു കച്ചവടവും ആയുധക്കച്ചവടവും നക്സലിസവും അടിയന്തിരാവസ്ഥയും ബാബ്റി മസ്ജിദും ഒക്കെ വിവിധ ഘട്ടങ്ങളിൽ കഥാപശ്ചാത്തലമാവുന്നു ഈ നോവലിൽ