1905-ஆம் ஆண்டில்தானே ஆசார அனுஷ்டானங்களின் அடிப்படையில், கொச்சி ராஜ்யத்தின் நன்னெறி அறிஞர்களான பிராமணர்கள், குரியேடத்து தாத்ரியை ‘ஒழுக்கம் தவறியதன்’ பேரில் விசாரணை செய்தார்கள்.
அந்த ‘ஸ்மார்த்த விசாரம்’ நாற்பது நாட்கள் நீண்டது. விசாரணையின் கடைசியில் குற்றம் சாட்டப்பட்ட ‘சாதனம்’ (கற்புநெறி தவறியதாகக் குற்றம் சுமத்தப்பட்ட பெண் இந்தப் பாலற்ற பெயரில்தான் அறியப்பட்டாள்) அறுபத்து நான்கு ஆண்களின் பெயர்களை உரத்துச் சொன்னாள். ராஜ நீதி அவர்களையெல்லாம் தர்ம சாஸ்திரத்தின் அடிப்படையில் சாதியிலிருந்து விலக்கியது.
அறுபத்தி ஐந்தாவது ஆணின் பெயரைச் சொல்லாமல் தாத்ரி, அவர் கொடுத்த மோதிரத்தை தன் பணிப் பெண் மூலமாக ஸ்மார்த்தனுக்குக் காட்டினாள். “இந்தப் பெயரையும் சொல்ல வேண்டுமா?”என்று அவள் கேட்டபோது ஸ்மார்த்தனும் மீமாம்சகர்களும் மகாராஜாவுமெல்லாம் மிகவும் அதிர்ச்சியடைந்தார்கள். “போதும், போதும்” என்று விசாரணையை முடித்ததாக வரலாறு. கோட்பாடுகளையும், சமகால மறுமலர்ச்சி இலக்கிய வரலாற்றையும் இத்தொகுதியின் கட்டுரைகள் நமக்கு உணர்த்துகின்றன.
In his poetic yet powerful language Leelakrishanan reads and re-reads the life of Kuriyedathu Thathri along with the rise of Women's Movement in Kerala, led by V.T. Bhattathirippaadu. A must read.
കുറിയേടത് താത്രിയെ പോലെ ഇത്ര അധികം പുനർ ചിന്തക്ക് വിധേയമായ ഒരു സ്ത്രീ ഉണ്ടെന്നു തോന്നുന്നില്ല .കാലം തഴയപ്പെട്ട പ്രണയിനി ആയും വേശ്യ ആയും അധികാര മേലാളിത്തത്തിനു നേരെ വിരലുയർത്തിയവളായും അവൾ മാറി.കാലം മാറിയിട്ടും ഇപ്പോഴും എല്ലാവരും അവളെ പഠിക്കുന്നു എഴുതുന്നു...ഇത് എന്റെ സമർപ്പണമാണ്. താത്രിക്കു വേണ്ടി മാത്രമല്ല പാതയിൽ വീണു പോയ എല്ലാ വഴിവിളക്കുകൾക്കും സമർപ്പിക്കുന്നു.ഒരിക്കലും പൂർണമാണെന്നു കരുതുന്നുമില്ല.അത്രയധികം കേട്ടറിവുകൾക്കും ഐതിഹ്യങ്ങൾക്കും വിധേയമാണ് ഈ വിഷയം. സ്മാർത്തവിചാരത്തിൽ താത്രിയുടെ പിതാവ് അഷ്ടമൂർത്തിയും ഭ്രഷ്ടാക്കപ്പെട്ടതോടെ താത്രിയുടെ ജന്മദേശമായ ആറങ്ങോട്ട് കരയിൽ, അഷ്ടമൂർത്തി പൂജ ചെയ്തിരുന്ന കാർത്യായനി ക്ഷേത്രത്തിലെ കളിമൺ വിഗ്രഹം ഉടഞ്ഞുപോയെന്നാണ് വിശ്വാസം, വിഗ്രഹത്തിന്റെ സ്ഥാനത്ത് മുളച്ചുപൊന്തിയ 'മാധവീലത' എന്ന മരത്തിനാണ് ഇപ്പോൾ പൂജ ചെയ്യുന്നത്. പിന്നീട് പ്രേതമായിത്തീർന്ന താത്രിയെ, താത്രിയെ വിവാഹം ചെയ്തയച്ച കല്പകശേരിയില്ലത്ത്, കല്ലിൽ ആവാഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു