സംഗീതജ്ഞനായ ഉമയനല്ലൂർ എസ്. വിക്രമൻനായരുടെയും വി. സത്യവതിയുടെയും മകളായി കോഴിക്കോട് ജനിച്ചു. ഗുരുവായൂരപ്പൻ കോളജിൽനിന്ന് മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടെ സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. ഗോത്രമിത്തുകളെക്കുറിച്ചുള്ള പഠനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്നും പിഎച്ച്.ഡി. കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാർ, കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ അവാർഡ്, ഉറൂബ് അവാർഡ്, ജനപ്രിയട്രസ്റ്റ് അവാർഡ്, മാതൃഭൂമി കഥാപുരസ്കാരം, അങ്കണം അവാർഡ്, ഇ.പി. സുഷമ എൻഡോവ്മെന്റ്, മലയാളശബ്ദം അവാർഡ്, എസ്.ബി.ടി. ചെറുകഥാ അവാർഡ്, നോവലിന് ഗലേറിയ ഗാലെന്റ് അവാർഡ്, അക്ഷരം എ നാസർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2015–ൽ ഇന്ത്യാടുഡേ ഇന്ത്യയിലെ മൂന്ന് യുവ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഒരാളായി. കിർടാഡ്സ്സിൽ ലകച്ററായിരുന്നു. ഇപ്പോൾ നവകേരള പോസ്റ്റസംഗീതജ്ഞനായ ഉമയനല്ലൂർ എസ്. വിക്രമൻനായരുടെയും വി. സത്യവതിയുടെയും മകളായി കോഴിക്കോട് ജനിച്ചു. ഗുരുവായൂരപ്പൻ കോളജിൽനിന്ന് മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടെ സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. ഗോത്രമിത്തുകളെക്കുറിച്ചുള്ള പഠനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്നും പിഎച്ച്.ഡി. കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാർ, കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ അവാർഡ്, ഉറൂബ് അവാർഡ്, ജനപ്രിയട്രസ്റ്റ് അവാർഡ്, മാതൃഭൂമി കഥാപുരസ്കാരം, അങ്കണം അവാർഡ്, ഇ.പി. സുഷമ എൻഡോവ്മെന്റ്, മലയാളശബ്ദം അവാർഡ്, എസ്.ബി.ടി. ചെറുകഥാ അവാർഡ്, നോവലിന് ഗലേറിയ ഗാലെന്റ് അവാർഡ്, അക്ഷരം എ നാസർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2015–ൽ ഇന്ത്യാടുഡേ ഇന്ത്യയിലെ മൂന്ന് യുവ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഒരാളായി. കിർടാഡ്സ്സിൽ ലകച്ററായിരുന്നു. ഇപ്പോൾ നവകേരള പോസ്റ്റ് ഡോക്ടെറൽ സയന്റിസ്റ്റായി ഗോത്രഷാമനികതയിൽ ഗവേഷണം ചെയ്യുന്നു....more